Shyam StutiShyam Stuti
Join

Onam Puja Vidhi

Dedicated to Lord Vishnu (Vamana).

Join
1
ഓണത്തിന്റെ ചടങ്ങുകളില് ഓണക്കാഴ്ച സമര്പ്പണത്തിനും പ്രാധാന്യമുണ്ട്. ഗുരുവായൂരിലടക്കം ഉള്ള ക്ഷേത്രങ്ങളിലെല്ലാം കാഴ്ചക്കുല സമര്പ്പണം നടക്കും. പച്ചക്കറികളും മറ്റ് കാര്ഷിക വിളകളും സമര്പ്പിക്കുന്നവരും ഉണ്ട്. എന്നാല് ഓണക്കാഴ്ച സമര്പ്പണത്തിന്റെ പണ്ടത്തെ ചരിത്രം മണ്ണില് പണിയെടുക്കുന്ന കര്ഷകന്റെ അദ്ധ്വാനത്തിന്റെ ഫലം ജന്മി കൊണ്ടു പോകുന്ന ദു:ഖകരമായ അവസ്ഥയായിരുന്നു.
2
ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാന് നിര്ബന്ധപൂര്വ്വം നല്കേണ്ട പിരിവാണ് ഓണക്കാഴ്ച സമര്പ്പണം. കൃഷിയില് നിന്ന് ലഭിച്ച ഏറ്റവും നല്ല വാഴക്കുലയും വിളകളും കുടിയാന് ജന്മിക്ക് നല്കണം. കാഴ്ചയര്പ്പിക്കുന്ന കുടിയാന്മാര്ക്ക് ജന്മിയുടെ വക തുച്ഛമായ സമ്മാനങ്ങളുണ്ടാകും. അടിമത്തത്തിന്റെ ഉദാഹരണമായിരുന്നു ഈ കാഴ്ച സമര്പ്പണം. ഭൂമിയുടെ ഉടമസ്ഥന് ജന്മിയും കൈവശാവകാശം കുടിയാനും മണ്ണില് പണിയെടുക്കാന് കര്ഷക തൊഴിലാളിയും.
3
മഹാകവി ചങ്ങമ്പുഴയുടെ 'വാഴക്കുല'യെന്ന കാവ്യം ഈ കാഴ്ചക്കുല സമര്പ്പണത്തിന്റെ പഴയ ഓണ യാഥാര്ത്ഥ്യം കൊണ്ടു വരുന്നു. 'മലയപ്പുലയന് മാടത്തിന് മുമ്പില് മഴ വന്ന നാളൊരു വാഴ നട്ടു'. വാഴ വളര്ത്തിയെടുക്കുന്ന മലയനും കുടുംബവും അത് പട്ടിണി മാറ്റാനുള്ള ആശ്വാസമായാണ് കരുതുന്നത്. മലയന്റെ കുടിലില് തിരുവോണം വന്നത് വാഴ കുലച്ചപ്പോഴാണെന്ന് കവി പാടുന്നു. കുട്ടികള് കൊതിയോടെ പഴത്തെ കാത്തിരിക്കുന്നു. ഒടുവില് മോഹിച്ച വാഴക്കുല മലയപ്പുലയന് ജന്മിക്ക് ഓണക്കാഴ്ചയായി നല്കേണ്ടി വരുന്നു. ഇതറിഞ്ഞ മലയന്റെ കുട്ടികള് കുടിലില് കൂട്ടക്കരച്ചിലായി. ഉടയോന്റെ മേടയില് ഉണ്ണികള് പഞ്ചാരപ്പാലട സദ്യയുണ്ട് ഉറങ്ങുമ്പോള് അടിയോന്റെ മക്കള് തോട്ടു വെള്ളം കുടിക്കുകയാണെന്ന് ചങ്ങമ്പുഴ പാടി. ഇതായിരുന്നു പഴയ ഓണക്കാഴ്ചയുടെ അവസ്ഥ.
4
ഇന്നും ക്ഷേത്രങ്ങളില് വാഴക്കുലകള് തന്നെയാണ് പ്രധാന കാഴ്ച സമര്പ്പണം. ഗുരുവായൂരില് ഓണക്കാഴ്ച സമര്പ്പണം ഏറെ പ്രശസ്തമാണ്. ആയിരക്കണക്കിന് കാഴ്ചക്കുലകളാണ് ഉത്രാട ദിവസം ഭക്തര് ഗുരുവായൂരില് സമര്പ്പിക്കുന്നത്. ചെങ്ങാലിക്കോടന് എന്ന ഇനം നേന്ത്ര വാഴക്കുലയാണ് കാഴ്ചക്കുല സമര്പ്പണം നടത്തുന്നത്. ചെങ്ങഴിക്കോടനെന്നും ഇതിനെ വിളിക്കുന്നുണ്ട്. തൃശ്ശൂരിലെ ഒട്ടേറെ സ്ഥലങ്ങളില് ഈ വാഴക്കുലയുടെ കൃഷി ഓണക്കാഴ്ച സമര്പ്പണത്തിന് മാത്രമായി ചെയ്യുന്നുണ്ട്. ഉത്രാട ദിനത്തിലെ സമര്പ്പണത്തില് കിട്ടുന്ന ഈ വാഴക്കുല വെച്ചാണ് ഗുരുവായൂരില് തിരുവോണത്തിന് പഴപ്രഥമന് ഉണ്ടാക്കുന്നത്. തിരുവനന്തപുരത്ത് കവടിയാര് കൊട്ടാരത്തില് രാജവാഴ്ചയുടെ ബാക്കിയായി ആദിവാസി വിഭാഗക്കാര് ഓണക്കാഴ്ച സമര്പ്പണം നടത്തുന്ന ചടങ്ങുണ്ട്.
5
ഓണം കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് . ഓണം കേരളത്തിന്റെ ദേശീയ ഉത്സവവും സാംസ്കാരിക ഉത്സവവും കൂടിയായി കണക്കാക്കപ്പെടുന്നു.പത്തൊമ്പതിനായിരത്തി അറുപത്തിയൊന്ന്-ഇൽ മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള സർക്കാർ ഔദ്യോഗികമായി ഓണം കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു. ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. അതിനാൽ ഇത് സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമായി ആഘോഷിക്കപ്പെടുന്നു. മനോഹരമായ ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ആഘോഷിക്കുന്നതായി കാണാം. മുതൽ തന്നെ സർക്കാരിന്റെ ആഭിമുഖ്യത്തിൽ ഓണം കേരളത്തിന്റെ പൊതു ആഘോഷമായി മാറിയിരുന്നു.
6
ചിങ്ങമാസത്തിലെ അത്തംഅറുപത്തിയൊന്ന് ദിവസം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. പൂക്കളം ഇടുന്നതാണ് അത്തം നാളിലെ പ്രധാന ചടങ്ങ്. തിരുവോണം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. ഉത്രാടം, അവിട്ടം തുടങ്ങിയ ദിവസങ്ങൾ ആണ് ഈ ആഘോഷത്തിലെ മറ്റുള്ള പ്രധാന ദിവസങ്ങൾ. അതിൽതന്നെ ഉത്രാട പാച്ചിൽ എന്നത് തിരുവോണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായി പറയുന്ന വാക്ക് കൂടിയാണ്.
7
വർണ്ണ മനോഹരമായ പൂക്കളം ഒരുക്കുകപുതു , വസ്ത്രങ്ങൾ അണിയുക, ഊഞ്ഞാൽ ആടുക, ബന്ധുക്കളെയും
8
സുഹൃത്തുക്കളെയും സന്ദർശിക്കുക, വിഭവ സമൃദ്ധമായ സദ്യ ഒരുക്കുക, എല്ലാവരും ഒരുമിച്ച് ഇരുന്ന് സദ്യ കഴിക്കുക, കാഴ്ച കുല സമർപ്പണം, തിരുവോണ വിളക്ക് തുടങ്ങിയവ ഓണത്തിന്റെ ചില ചടങ്ങുകളാണ്. പ്രാദേശികമായി ധാരാളം കലാ കായിക മത്സരങ്ങളും വിനോദങ്ങളും ഓണവുമായി ബന്ധപെട്ടു നടക്കാറുണ്ട്. പുലികളി, വള്ളംകളി, കുമ്മാട്ടി, അത്തച്ചമയം, കൈകൊട്ടിക്കളി അല്ലെങ്കിൽ തിരുവാതിര, ഓണപാട്ടുകൾ പാടുക, വടംവലി, സുന്ദരിക്ക് പൊട്ടുകുത്ത്, ഉറിയടി തുടങ്ങിയവ അവയിൽ ചിലതാണ്. നിത്യ ജീവിതത്തിലെ മാനസിക സമ്മർദം അകറ്റാനും മനുഷ്യർ തമ്മിലുള്ള ഐക്യം ഊട്ടി ഉറപ്പിക്കാനും ഇത്തരം പല ആഘോഷങ്ങളും ഒരു പരിധിവരെ സഹായകരമാകുന്നു എന്ന് പറയാം. [5][6][7]
9
ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് ഓണം വരുന്നത്.[11] മഹാബലിയുടെ സദ്ഭരണത്തിന്റെ ഓർമ്മക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത് എന്നാണ് ഒരു ഐതീഹ്യം.[12][13] ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണ്. [14] കേരളത്തിൽ ഓണം തമിഴ്നാട്ടിൽ നിന്നും എട്ട് സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. ഏ.ഡി.വരെ ദ്രാവിഡ ദേശം അതായത് പ്രാചീന തമിഴകം പലനിലയിൽ സമാനവും ആയിരുന്നു. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്. കർക്കടക സംക്രാന്തിയിലെ (മിഥുനാന്ത്യം) കലിയനുവെക്കൽ മുതൽ കന്നിയിലെ ആയില്യമകംവഴി ഇരുപത്തെട്ടാമോണംവരെ അതു നീളുന്നു. [15]
10
എറണാകുളം ജില്ലയിലെ കൊച്ചി നഗര പ്രദേശത്തുള്ള തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് ഓണം. അത്തം നാളിൽ ആരംഭിച്ചു തിരുവോണത്തിന് അവസാനിക്കുന്ന ഇവിടുത്തെ ഉത്സവം പത്ത് ദിവസം നീണ്ടു നിൽക്കുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം എന്നാണ് വിശ്വാസം. മഹാവിഷ്ണുവാണ് തൃക്കാക്കര ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. എന്നാൽ വാമന സങ്കല്പത്തിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. ഒരു പക്ഷെ വാമനൻ മഹാബലിക്കുമേൽ വിജയം നേടിയത് തൃക്കാക്കരയിൽ വച്ചാവാം. മഹാബലിയെ വാമനൻ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തി എന്ന ഒരു ഐതീഹ്യത്തിന് പ്രചാരമുണ്ട്. പക്ഷെ ചവിട്ടി താഴ്ത്തിയ ഒരു കഥ എവിടെയും പറയുന്നില്ല. ഭാഗവത പുരാണത്തിലാണ് മഹാബലിയുടെ കഥ കാണപ്പെടുന്നത്. അതിൽ സ്വർഗ്ഗത്തേക്കാൾ സുന്ദരമായ സുതലത്തിലെ ചക്രവർത്തി ആക്കുകയും, അവിടെ മഹാവിഷ്ണു അദ്ദേഹത്തിന്റെ ദ്വാരപാലകനായി നിൽക്കുകയും അടുത്ത മന്വന്തരത്തിൽ ഇന്ദ്രനായി സ്വർഗ്ഗ ലോകത്തിൽ വാഴിക്കുകയും ചെയ്തു എന്നുമാണ് കാണപ്പെടുന്നത്. ഇതാണ് തൃക്കാക്കരയിലെ ഐതീഹ്യം.
11
കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും ചരിത്രപരമായി അതിനേക്കാൾ വളരെ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ് ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ കാണുന്നത്. തിരുമാൾ അഥവാ മഹാവിഷ്ണുവിന്റെ തിരുനാളായിട്ടാണ് തിരുവോണം ആഘോഷിക്കുന്നതെന്ന് മധുരൈകാഞ്ചി അഞ്ഞൂറ്റി തൊണ്ണൂറ് മുതലുള്ള അടികളിൽ പറയുന്നു. വൈഷ്ണവ ക്ഷേത്രങ്ങളിൽ തിരുവോണം വിശേഷ ദിവസമാണ്. ഇരുപത്തിയേഴ്നക്ഷത്രങ്ങളിൽ തിരുവോണമാണ് മഹാവിഷ്ണുവിന് പ്രാധാന്യം. [16] പിന്നീട് കാർഷികവും വാണിജ്യവുമായി അതു മാറി. കോരിച്ചൊരിയുന്ന മഴയും പ്രതികൂല കാലാവസ്ഥയുമുള്ള കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ചിങ്ങമാസത്തിലെ ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.
12
പേരിനു പിന്നിൽ [തിരുത്തുക]സംഘകാലത്ത് കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങൾ കഴിഞ്ഞിരുന്നു. ആറു മാസം മഴ ദീർഘമായി പെയ്തിതിരുന്നു. കാറും പടലും തീർന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ആണ്. ശ്രാവണത്തിന്റെ പാലി സമാന്തരമാണ് സാവണം. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു [17] [18][19] [20]വാണിജ്യത്തിന്റെ ആദ്യനാൾ മുതൽ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകൾ സ്വർണ്ണവുമായി എത്തുകയായി. അതാണ് പൊന്നിൻ ചിങ്ങമാസം, പൊന്നോണം എന്നീ പേരുകൾക്കും പിന്നിൽ.
13
ഐതിഹ്യങ്ങൾ [തിരുത്തുക]ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. ഇതിൽ പ്രധാനം മഹാബലിയുടെ കഥ തന്നെ. ഭാഗവതത്തിൽ അഷ്ടമസ്കന്ധത്തിൽ പതിനെട്ടു മുതൽ ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാൻ മഹാവിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവർത്തിയെയും പറ്റി പറയുന്നുണ്ട് ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും}}.
14
അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്തവൻ എന്നാണ്. ദേവൻമാരെപ്പോലുമസൂയപ്പെടുത്തിയിരുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. മഹാലക്ഷ്മി ആയ ഐശ്വര്യത്തിന്റെ ഭഗവതി മാവേലിയുടെ രാജ്യത്തിൽ വിളയാടി. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. അങ്ങനെയിരിക്കെ സ്വർഗ്ഗലോകം കൂടി പിടിച്ചടക്കണമെന്നും അങ്ങനെ തൃലോക ചക്രവർത്തി ആകണമെന്നുമുള്ള മോഹം മഹാബലിയിൽ ഉടലെടുത്തു. ഭയചകിതരായ ദേവന്മാർ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. ദേവമാതാവായ അദിതി മഹാവിഷ്ണുവിനെ തപസ് ചെയ്യുകയും തന്റെ മക്കളായ ദേവന്മാരെ രക്ഷിക്കണമെന്ന് വരം വാങ്ങുകയും ചെയ്തു.
15
മഹാബലി 'വിശ്വജിത്ത്' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. എന്നാൽ ഇത് മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനന് അനുവാദം നൽകി. വാമന രൂപത്തിൽ വന്നത് ഭഗവാൻ ആണെന്ന് മഹാബലി മനസിലാക്കിയിരുന്നു.
16
ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു.
17
സംപ്രീതനായ വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സ്വർഗത്തേക്കാൾ ശ്രേഷ്ഠമായ സുതലത്തിലേക്ക് ഉയർത്തി അവിടെ അദേഹത്തിന്റെ കാവൽക്കാരനായി നിലകൊള്ളുകയും, അടുത്ത മന്വന്തരത്തിലെ ഇന്ദ്രനായി വാഴിക്കാമെന്ന് വരം നൽകുകയും ചെയ്തു. കൂടാതെ ലോകാവസാനമായ പ്രളയം വരെ ആണ്ടിലൊരിക്കൽ തിരുവോണനാളിൽ തന്റെ പ്രജകളെ എല്ലാവിധ ഐശ്വര്യത്തോടും കൂടി കാണുവാനുള്ള അനുഗ്രഹവും മഹാബലിക്കു നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി വാമന സമേതനായി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് വിശ്വാസം.
18
ഇതിന് മറ്റൊരു ഭാഷ്യവും ഉണ്ട്. മഹാബലിയുടെ ദുരഭിമാനം തീർക്കാനായാണു വാമനൻ അവതാരമെടുത്തത് എന്നാണ്. മഹാബലി പിന്നീട് വാമനൻ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാർത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. ഭഗവാൻ മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു എന്നുമുള്ള ഈ ഐതിഹ്യത്തിനു പക്ഷേ, അത്ര പ്രചാരമില്ല[21]
19
പരശുരാമൻ [തിരുത്തുക]പരശുരാമകഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്. വരുണനിൽനിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണർക്ക് ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന് വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കൽപ്പമുണ്ട്. ഇതും കെട്ടുകഥയാണെന്നു തന്നെയാണ് നിഗമനങ്ങൾ.പരശുരാമനെക്കുറിച്ചുള്ള കഥകൾ വിവരിക്കുന്ന കൃതികൾ പത്താം നൂറ്റാണ്ടിനു ശേഷം രചിക്കപ്പെട്ടവയാണ്. എന്നാൽ അതിന് എത്രയോ മുമ്പുതന്നെ കേരളം ദേശമായി രൂപപ്പെട്ടു കഴിഞ്ഞിരുന്നു. [22]
20
ശ്രീബുദ്ധൻ [തിരുത്തുക]മാവേലിപുരാണം പോലെ സ്വാധീനമില്ലെങ്കിലും ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും ഉണ്ട്. സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന് ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണമെന്ന് അവർ സമർത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന് ശക്തമായ തെളിവാണ്. [17]
21
ബുദ്ധമത വിശ്വാസിയും, പ്രജാസുഖത്തെ ലക്ഷ്യമായി ഏറ്റവും കാര്യക്ഷമമായി ഭരണം നടത്തിയിരുന്നതുമായ ഒരു കേരളചക്രവർത്തിയെ ബ്രാഹ്മണരുടേയും, ക്ഷത്രിയരുടേയും ഉപജാപവും, കൈയ്യൂക്കുംകൊണ്ട് അദ്ദേഹം ബൗദ്ധനാണെന്ന ഒറ്റക്കാരണത്താൽ ബഹിഷ്ക്കരിച്ച് ബ്രാഹ്മണമതം പുനഃസ്ഥാപിച്ചതിന്റെ ഓർമ്മ, കേരളത്തിലെ വിളയെടുപ്പുത്സവത്തോടൊപ്പം ആഘോഷിക്കുന്നതാണ് ഓണം. "ഓണം, തിരുവോണം" എന്നീ പദങ്ങൾ ശ്രാവണത്തിന്റെ തദ്ഭവങ്ങളാണ്. ശ്രാവണം എന്ന സംജ്ഞ ബൗദ്ധമാണ്. ബുദ്ധശിഷ്യൻമാർ ശ്രമണന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബുദ്ധനെത്തന്നെയും ശ്രമണൻ എന്നു പറഞ്ഞുവന്നിരുന്നു. വിനോദത്തിനും, വിശ്രമത്തിനും ഉള്ള മാസമാണ് ശ്രാവണം. ഓണത്തിന് മഞ്ഞ നിറം പ്രധാനമാണ്. ഭഗവാൻ ബുദ്ധൻ ശ്രമണപദത്തിലേക്ക് പ്രവേശിച്ചവർക്ക് മഞ്ഞവസ്ത്രം നൽകിയതിനെയാണ് ഓണക്കോടിയായി നൽകുന്ന മഞ്ഞമുണ്ടും, മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്. ഓണപ്പൂവ്വ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത് അത് ബുദ്ധധർമ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു. ബുദ്ധമതം കേരളത്തിൽ ഇല്ലാതാക്കാൻ
22
അക്രമങ്ങളും, ഹിംസകളും നടത്തിയിട്ടുണ്ട്. അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും, ചേരിപ്പോരും, വേലകളിയും, പടേനിയും മറ്റും. ബുദ്ധമതത്തെ ആട്ടിപ്പുറത്താക്കാൻ നമ്പൂതിരിമാർ ആയുധമെടുത്തിരുന്നു എന്ന് സംഘകളിയുടെ ചടങ്ങികളിൽ തെളിയുന്നുണ്ട്. ബൗദ്ധസംസ്ക്കാരം വളർച്ചപ്രാപിച്ചിരുന്ന തമിഴകത്ത് മുഴുവനും, പാണ്ഡ്യരാജധാനിയായിരുന്ന മധുരയിൽ പ്രത്യേകിച്ചും ഓണം മഹോത്സവമായി കൊണ്ടാടിയിരുന്നു. 'മധുരൈ കാഞ്ചി' എന്ന കൃതിയിൽ ഓണത്തെപ്പറ്റി പരാമർശങ്ങളുണ്ട്. [23]
23
ചേരമാൻ പെരുമാൾ [തിരുത്തുക]മലബാർ മാന്വലിന്റെ കർത്താവായ ലോഗൻ ഓണാഘോഷത്തെ ചേരമാൻപെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച് മക്കത്തുപോയത്ചിങ്ങമാസത്തിലെ തിരുവോണത്തിൻ നാളിലായിരുന്നുവെന്നും ഈ തിർത്ഥാടനത്തെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണാഘോഷത്തിന് നിമിത്തമായതെന്നും ലോഗൻ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ചു തിരിച്ചു വരുന്ന വഴിയിൽ മരണപെടുകയും ചെയ്തു. തൃക്കാക്കര വാണിരുന്ന ചേരമാൻ പെരുമാളിനെ ചതിയിൽ ബ്രഹ്മഹത്യ ആരോപിച്ച് ജാതിഭൃഷ്ടനാക്കിയതും നാടുകടത്തി എന്നും എന്നാൽ അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചിരുന്ന ജനങ്ങളുടെ എതിർപ്പിനെ തണുപ്പിക്കാൻ എല്ലാ വർഷവും തിരുവിഴാ നാളിൽ മാത്രം നാട്ടിൽ പ്രവേശിക്കാനുമുള്ള അനുമതി നൽകപ്പെട്ടെന്നും അദ്ദേഹത്തിന്റെ ആശ്രിതർക്കായി നൽകി രാജ്യം വിട്ടുവെന്നും ചില ചരിത്രകാരന്മാർ സമർത്ഥിക്കുന്നു. ആ ഓർമ്മക്കായിരിക്കണം തൃക്കാക്കരയപ്പൻ എന്ന പേരിൽ ഇന്നും ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നത്.[17][verification needed]
24
സമുദ്രഗുപതൻ-മന്ഥരാജാവ് [തിരുത്തുക]ക്രി.വ. നാലാം ശതകത്തിൽ കേരളരാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കരയായിരുന്നു.[original research?] ഓണം നടപ്പാക്കിയത് അന്ന് ഇവിടം ഭരിച്ചിരുന്ന മന്ന രാജാവ് ആണ് എന്ന് അലഹബാദ് ലിഖിതങ്ങളിൽ നിന്ന് മനസ്സിലാക്കാനുള്ള തെളിവുകൾ ഉള്ളതിനാൽ ഇത് ഒരു ചരിത്ര വസ്തുതയാകാമെന്ന് ചിലർ കരുതുന്നു. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന മന്ഥാതാവ് പ്രസിദ്ധനായിരുന്ന കേരള രാജാവായിരുന്നു. സമുദ്രഗുപ്തൻ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തിൽ തൃക്കാക്കര ആക്രമിക്കുകയും എന്നാൽ മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും സാമർത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തൻ സന്ധിക്കപേക്ഷിക്കുകയും തുടർന്ന് കേരളത്തിനഭിമാനാർഹമായ യുദ്ധപരിസമാപ്തിയിൽ ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാൻ രാജാവ് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നും ലിഖിതങ്ങളിൽ[which?] പറയുന്നു. ഈ രാജാവ് മഹാബലിയുടെ അവതാരമാണെന്നും ഈ അഭിപ്രായത്തിന്റെ വക്താക്കൾ പറയുന്നു. [24] എന്നാൽ സമുദ്രമാർഗ്ഗം തൃക്കാക്കര ആക്രമിക്കാൻ സാധ്യമല്ല എന്നതിനാൽ ഈ രാജാവ് അക്കാലത്തെ ചേര തലസ്ഥാനമായിരിന്ന കുട്ടനാട്/മാവേലി ആയിരുന്നിരിക്കാമെന്ന് മറ്റു ചിലർ വാദിക്കുന്നത്. മാവേലിക്കര (ഓടനാട്) യിലെ സുപ്രധാനമായ കോട്ട (വേലി) ഉള്ളതു കൊണ്ടാണ് മാവേലി എന്ന പേരു വന്നതും മാവേലിക്കരയായിരുന്നു ചേര തലസ്ഥാനമെന്നുമാണ് ഈ നിഗമനത്തിനു പിന്നിൽ
25
ധാന്യദേവൻ [തിരുത്തുക]വാമനൻ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ മാവേലി ഓണക്കാലത്ത് ഭൂമിയിൽ വന്നു പോകുന്നത്, ഭൂമിയിൽ ആഴ്ന്ന് കിടന്ന് വർഷത്തിലൊരിക്കൽ മുളയ്ക്കുന്ന വിത്തിന്റെ ദേവതാരൂപത്തിലുള്ള സാമാന്യവത്കരണമാണെന്ന് പി. രഞ്ജിത് അഭിപ്രായപ്പെടുന്നു. [25] കൃഷി സ്ഥലത്തു നിന്നു തന്നെ എടുക്കുന്ന ചുടാത്ത മണ്ണിലാണ് ചതുഷ്കോൺ ആകൃതിയിൽ തീർക്കുന്ന തൃക്കാക്കരയപ്പന്റെ രൂപം എന്നത് പലയിടങ്ങളിലും കോൺ ആകൃതിയിൽ കാണപ്പെടുന്ന സസ്യദേവതാരാധനയുമായി ബന്ധപ്പെട്ടാണത്രെ.
26
ചരിത്രം [തിരുത്തുക]സംഘകാല കൃതികളെ (ക്രി മു. 300 മുതൽ) വ്യക്തമായി അപഗ്രഥിച്ചതിൽ നിന്ന് ഓണത്തെപ്പറ്റിയുള്ള പ്രാചീന പരാമർശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ദ്രവിഴാ എന്നാണ് അന്ന് ഓണത്തിനെ പറഞ്ഞിരുന്നത്. ചരിത്രമനുസരിച്ചു നോക്കുമ്പോൾ ഇന്ദ്രന്റെ വിജയമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത് അതായത് വാമനൻ വിജയം ആണ് ആഘോഷിക്കുന്നത് വിഷ്ണു 5 അവതാരം വാമനൻ തൃക്കാക്കാര ആപ്പൻ ആയിട്ട് ഒരുക്കി വെക്കുന്ന ആചാരം ഇതു ഹിന്ദു മത കഥേട്രം ആരാധന ആണ് നമ്മാൾവർ കൃതികൾ പറയുന്നു . 108 ദിവ്യ ദേശത്തിൽ ഉള്ള ക്ഷേത്രം ഓണം ആയിട്ട് ബന്ധം ഉള്ളത് ആണ് മനസിലക്കാം[26]. ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല എന്നാണ് എൻ.വി. കൃഷ്ണവാരിയർ പറഞ്ഞു വച്ചിട്ടുള്ളത്. പുരാതന ഇറാഖിലെ അസിറിയയിൽ നിന്നാണത്രെ ഓണാചാരങ്ങൾ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. അസിറിയക്കാർ ക്രിസ്തുവിന് ഏതാണ്ട് 2000 വർഷം മുമ്പ് ഭാരതത്തിലെത്തി തെക്കേ ഇന്ത്യയിൽ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങൾ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എൻ.വി. തെളിവായി സൂചിപ്പിക്കുന്നുണ്ട്. [27] ഇന്ത്യയിൽ ആന്ധ്ര, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിൽ പൊതുവായും
27
തമിഴ്നാട്ടിൽ പ്രത്യേകമായും ഓണാഘോഷം നിലവിലിരുന്നു. തിരുപ്പതിയിലേയും തൃക്കാക്കരയിലേയും പേരിന്റെ സാദൃശ്യം മധുരയിലെ ഓണാഘോഷത്തിനിടക്കുള്ള ഓണത്തല്ലിനെ അനുസ്മരിപ്പിക്കുന്ന ചേരൊപ്പോര്, അത്തച്ചമയത്തേയും ഓണക്കോടിയെയും അനുസ്മരിക്കുന്ന മറ്റു ചടങ്ങുകളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ നിഗമനം വച്ച് നോക്കുമ്പോൾ ആര്യദ്രാവിഡ സംഘട്ടനങ്ങളാണ് ദേവാസുര യുദ്ധങ്ങളായി പുരാണങ്ങളിൽ പ്രത്യക്ഷപ്പെട്ടതെന്ന് അനുമാനിയ്ക്കാം.
28
സംഘസാഹിത്യത്തിലെതന്നെ പത്തുപാട്ടുകളിലുൾപ്പെടുന്ന 'മധുരൈ കാഞ്ചി'യിലും ഓണത്തെക്കുറിച്ച് പരാമർശമുണ്ട്.[22] ബി.സി. രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന 'മാങ്കുടി മരുതനാർ' എന്ന പാണ്ഡ്യരാജാവിന്റെ തലസ്ഥാന നഗരിയായിരുന്ന മധുരയിൽ ഓണം ആഘോഷിച്ചിരുന്നതായി അതിൽ വർണ്ണനയുണ്ട്. ശ്രാവണ പൗർണ്ണമിനാളിലായിരുന്നു മധുരയിലെ ഓണാഘോഷം. മഹാബലിയെ ജയിച്ച വാമനന്റെ സ്മരണയിലായിരുന്ന മധുരയിലെ ഓണാഘോഷത്തിൽ 'ഓണസദ്യയും' പ്രധാനമായിരുന്നു. ഒമ്പതാം ശതകത്തിന്റെ ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന പെരിയാഴ്വരുടെ 'തിരുമൊഴി' എന്ന ഗ്രന്ഥത്തിലും ഓണത്തെക്കുറിച്ച് പരാമർശമുണ്ട്. ചേരന്മാരിൽ നിന്ന് കടം എടുത്ത അല്ലെങ്കിൽ അനുകരിച്ചായിരിക്കാം ഈ ഓണാഘോഷം അവരും നടത്തിയിരുന്നത്. എന്നാൽ അത് കൃഷിയുടെ വിളവെടുപ്പുമായി ബന്ധപ്പെടുത്തിയാണ് നടത്തിയത്. മരുതം തിണയിൽ അതായത് തമിഴ് നാട്ടിൽ ആണ് കൂടുതൽ കൃഷി പണ്ടും എന്നതിന് ഇത് തെളിവാണ്. [28]
29
മലബാർ മാന്വലിന്റെ കർത്താവ് ലോഗൻ സായ്പിന്റെ അഭിപ്രായത്തിൽ എ.ഡി. 825 മുതലാണ് ഓണം ആഘോഷിച്ചു തുടങ്ങിയത്. മഹാബലിയുടെ ഓർമ്മക്കായി ഭാസ്കര രവിവർമ്മയാണിത് ആരംഭിച്ചതെന്നും ലോഗൻ അഭിപ്രായപ്പെടുന്നു. കേരള ചരിത്ര കർത്താവ് കൃഷ്ണപിഷാരടി, എ.ഡി. 620നും 670നും ഇടയിൽ ഓണം ആഘോഷിക്കാൻ തുടങ്ങിയതായി പറയുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച അറബിസഞ്ചാരി അൽബി റൂണിയും 1154ൽ വന്ന ഈജിപ്ഷ്യൻ സഞ്ചാരി അൽ ഇദ്രീസിയും 1159ൽ ഫ്രഞ്ച് സഞ്ചാരി ബഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്.
30
ഓണാഘോഷത്തെപ്പറ്റിയുള്ള ശിലാലിഖിതങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്. 10ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഇവ ഇങ്ങനെ പറയുന്നു. "ആണ്ടുതോറും നടന്നുവരുന്ന ഓണാഘോഷങ്ങൾ ഇവിടുത്തെ ജനങ്ങൾക്കിടയിൽ സമാധാനവും ശാന്തിയും നിലനിർത്താനും സഹായിക്കുന്നുണ്ട്".
31
പത്താം നൂറ്റാണ്ടിൽത്തന്നെ സ്ഥാണു രവികുലശേഖരൻ എന്ന രാജാവിന്റെ തിരുവാറ്റ് ലിഖിതത്തിലും ഓണത്തെ പരാമർശിക്കുന്നുണ്ട്. വിദേശനിർമ്മിത വസ്തുക്കൾ ഓണക്കാഴ്ച നൽകി പന്ത്രണ്ടുവർഷത്തെ ദേശീയോത്സവത്തിന്റെ മേൽനോട്ടം ഏറ്റുവാങ്ങിയിരുന്നു. കേരളത്തിലെ രാജാക്കൻമാരെല്ലാം ആ പള്ളി ഓണത്തിൽ പങ്കുചേരാൻ തൃക്കാക്കര എത്തിച്ചേരുക പതിവായിരുന്നു എന്നാണ് ഐതിഹ്യം. കാലക്രമത്തിൽ ഇത് കനകക്കുന്ന് കൊട്ടാരത്തിൽ നടത്തിവരുകയും പിന്നീട് കേരളസർക്കാർ ഇത് ഏറ്റെടുക്കുകയും ചെയ്തു.
32
പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട 'ഉണ്ണുനൂലി സന്ദേശ'ത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദുണ്ഡശാസ്ത്രികളുടെ കൃതിയിലും ഓണത്തെപ്പറ്റി പരാമർശമുണ്ട്. 1286ൽ മതപ്രചാരണാർത്ഥം എത്തിയ ഫ്രയർ ഒഡോറിക്കും 1347ൽ കോഴിക്കോട് താമസിച്ചിരുന്ന റീഗ് നെല്ലിയും മഹാബലിയുടെ തിരിച്ചുവരവിനെപ്പറ്റി ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. എ.ഡി. 1200ൽ കേരളം സന്ദർശിച്ച അസീറിയക്കാരൻ 'പിനോർ ജോൺ' തന്റെ കൃതിയായ 'ഓർമ്മകളിൽ' ഇപ്രകാരം എഴുതുന്നു. [അവലംബം ആവശ്യമാണ്]
33
"ഇവിടെ സവിശേഷമായ ഒരു ഉത്സവം നടക്കുന്നുണ്ട്. നല്ലവനായ ഒരു ഭരണാധികാരിയുടെ സ്മരണയാണ് അതിൽ നിറഞ്ഞു നിൽക്കുന്നത്. ജനങ്ങൾ വളരെ സന്തോഷത്തോടെയാണ് ഈ നാളുകളിൽ കഴിയുന്നത്. പല കളികളും കാണിച്ച് അവർ ആഹ്ലാദം പങ്കിടുന്നു."
34
ഉദ്ദണ്ഡശാസ്ത്രി എന്ന ഒരു സംസ്കൃത കവി 'ശ്രാവണ'മെന്ന ഒരു ഉത്സാവത്തെ കുറിച്ചെഴുതിയിട്ടുണ്ട്. ഇത് ഓണമാണെന്ന് കരുതപ്പെടുന്നു.[29]
35
മഹാബലിയുടെ പാരമ്പര്യം അവകാശപ്പെട്ടിരുന്ന ബാണർ എന്ന ആന്ധ്രയിലെ പ്രാചീനഗോത്രവംശജരായിരുന്ന നായകന്മാരായിരുന്നു ഒൻപതാം നൂറ്റാണ്ടിൽ ചോളഭരണ കാലത്ത് തമിഴ്നാട്ടിലെ പല നാടുകളും ഭരിച്ചിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ തമിഴ്നാട്ടിലെ സാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ അവരിൽ ചിലർ കേരളത്തിലേക്ക് വരികയുണ്ടായി. ഇവരുടെ ഇടയിൽനിന്ന് പ്രബലനും തൃപ്പൂണിത്തുറയും, തൃക്കാക്കരയും ഭരിച്ചിരുന്നതുമായ 'മാവേലി' എന്നു പേരായ ഒരു രാജാവ്, ഒറീസയിലും, കർണാടകയിലും മഹാബലിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ആഘോഷത്തെ കേരളത്തിലെ കൊയ്ത്തുത്സവവുമായി ബന്ധപ്പെടുത്തി ഓണാഘോഷം രൂപപ്പെടുത്തി. എന്നാണ് ചരിത്രപണ്ഡിതനായിരുന്ന കെ.ബാലകൃഷ്ണ കുറുപ്പിന്റെ നിഗമനം. [30]
36
ഓണാഘോഷങ്ങൾ [തിരുത്തുക]കലിയനു വെക്കൽ [തിരുത്തുക]കർക്കിടമാസത്തിൽ ആചരിക്കുന്ന ഒരൂ ചടങ്ങാണിത്. ഇതോടെയാണ് ഓണച്ചടങ്ങുകൾ ആരംഭിക്കുന്നത്. കർക്കടകത്തിന്റെ അധിപനാണ് കലിയനെന്നാണ് വിശ്വാസം. കലിയൻ കോപിച്ചാൽ കർക്കിടകം കലങ്ങുമെന്നും പ്രീതിപ്പെട്ടാൽ സർവ്വൈശ്വര്യങ്ങളും വരും എന്ന് കരുതിപ്പോരുന്നു .
37
പ്രിയപ്പെട്ടതെന്നു തോന്നും ആഹാരം കലിയനെ സ്മരിച്ച് ഒരു ചിരട്ടയിൽ മാ പ്ളാവില, കൂവയില, പച്ചയീർക്കിൽ, വാഴത്തട എന്നിവകൊണ്ട് കാള, നുകം, കലപ്പ, കൈക്കോട്ട്, പാളത്തൊപ്പി എന്നിവയുണ്ടാക്കി ആഹാരത്തോടൊപ്പം ത്രിസന്ധ്യയിൽ കലിയനു സമർപ്പിക്കുമ്പോൾ ആർപ്പും കുരവയും വാദ്യാഘോഷങ്ങളും മുഴങ്ങും. 'കലിയനോ കലിയൻ... കനിയണേ ഭഗവൻ' എന്നിങ്ങനെ ഉച്ചത്തിൽ വിളിക്കുന്നു.[31]
38
അത്തപ്പൂക്കളം ഓണത്തിലെ ഒരു പ്രധാന ആഘോഷത്തിൽപ്പെട്ടതാണ് ഓണപ്പൂക്കളം. തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്. 'അത്തം പത്തോണം' എന്ന് ചൊല്ല്. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്. പലപ്പോഴും ഓണത്തപ്പൻ, മഹാബലി എന്നിവരും ഇതിൽ ഇടം പിടിക്കാറുണ്ട്.
39
തിരുവോണനാളിലെ ചടങ്ങുകൾ പ്രാദേശികമായ വ്യത്യാസങ്ങൾ ഉള്ള ചടങ്ങുകളാണ് ഓണത്തിന്. സാധാരണയായി തിരുവോണപുലരിയിൽ കുളിച്ചു കോടിവസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുൻപിൽ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കൽപരൂപത്തിന് മുന്നിൽ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്. കളിമണ്ണിലാണ് രൂപങ്ങൾ മെനഞ്ഞെടുക്കുന്നത്. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേഹത്തിന് അട നിവേദിക്കുകയും ചെയ്യുന്നു.
40
തിരുവോണച്ചടങ്ങുകളിൽ വളരെ പ്രാധാന്യമുള്ളതാണ് തൃക്കാക്കരക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത്. വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമിയെന്ന അർത്ഥത്തിലാണ് 'തൃക്കാൽക്കര' ഉണ്ടായതെന്ന് ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണിൽ വാമന സങ്കല്പത്തിലുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്. മഹാവിഷ്ണു പ്രതിഷ്ഠയിൽ വാമനനെയാണ് ഇവിടെ പൂജിക്കുന്നത്.
41
കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു. കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ ഓണ മുണ്ട് എന്ന് വിളിക്കുന്നു. സാധാരണയായി കൈത്തറിയിൽ കസവുകരയോടുകൂടിയ ഒറ്റമുണ്ടായിരിക്കും ഇത്.
42
തൃക്കാക്കരയപ്പൻ തൃശൂർജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രത്തിലെ ആരാധനാമൂർത്തിയാണ് തൃക്കാക്കരയപ്പൻ. ഇത് മഹാവിഷ്ണു അഥവാ വാമനനാണ്. ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം കൂടിയാണ് ഓണം. പാലക്കാട് പ്രദേശങ്ങളിൽ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു. ഓണത്തിനു ദിവസങ്ങൾക്കു മുൻപു തന്നെ മണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ ഉണ്ടാക്കും. ഓണത്തലേന്ന്, അതായത് ഉത്രാടദിവസം സന്ധ്യയ്ക്കു മുൻപ് ഈ തൃക്കാക്കരയപ്പനെ പൂമുഖത്തു വയ്ക്കും. മഹാബലിയെ വരവേൽക്കുന്നതിനായാണ് വീട്ടുമുറ്റത്തോ ഇറയത്തോ ആണ് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു. (ഇന്ന് മരം കൊണ്ടും തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നുണ്ട്) തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി തുമ്പക്കുടം, പുഷ്പങ്ങൾ എന്നിവകൊണ്ട് ഇതിനെ അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവിൽ, മലർ തുടങ്ങിയവയും ഇതിനോടപ്പം വക്കുന്നു. പിന്നെ മൂന്നു ദിവസം ഈ തൃക്കാക്കരയപ്പനെ ഗൃഹനാഥൻ തന്നെ രാവിലെയും വൈകുന്നേരവും പൂജിക്കും. തൃക്കാക്കരയപ്പൻ ബുദ്ധസ്തൂപങ്ങളുടെ പ്രതീകമാണ് എന്നും വിശ്വസിക്കുന്നവരുണ്ട്. തൃക്കാക്കരയപ്പനു നേദിച്ച ഭക്ഷണം മാത്രമേ നാം കഴിക്കാവു എന്നൊരു കീഴ്വഴക്കവും ചിലയിടങ്ങളിൽ ഉണ്ട്.
43
| “ | തൃക്കാരപ്പോ പടിക്കേലും വായോ ഞാനിട്ട പൂക്കളം കാണാനും വയോ (മൂന്നൂ പ്രാവശ്യം ആവർത്തിച്ച്) ആർപ്പേ.... റ്വോ റ്വോ റ്വോ | ” | എന്ന് ആർപ്പ് വിളിച്ച് അടയുടെ ഒരു കഷണം ഗണപതിക്കും മഹാബലിക്കുമായി നിവേദിക്കുന്നു. ഇത് ഓണത്തപ്പനെ വരവേൽക്കുന്ന ചടങ്ങാണ്. തുടർന്ന് അരിമാവുകൊണ്ടുള്ള കോലം വീടിലെ മറ്റു സ്ഥലങ്ങളിലും അണിയുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായി ഇതിനെ കാണുന്നു. ഓണസദ്യയാണ് തിരുവോണനാളിലെ പ്രധാന ഇനം. ഓണനാളിൽ വീട്ടിലെ മൃഗങ്ങൾക്കും ഉറുമ്പുകൾക്കും സദ്യ കൊടുക്കണമെന്ന് ഒരു വിശ്വാസമുണ്ട്. ഉറുമ്പുകൾക്കും മറ്റുമായി അരിമാവ്
44
പഞ്ചസാരയിട്ട് കുറുക്കി ചെറിയ കലങ്ങളിൽ അവിടവിടെയായി വക്കാറുണ്ട്. ഇതിനുശേഷം ഓണക്കളികളും. ഓണം കഴിഞ്ഞാൽ, മണ്ണു കൊണ്ടുള്ള ഈ തൃക്കാക്കരയപ്പന്റെ രൂപം ജലാശയത്തിൽ നിമജ്ജനം ചെയ്യുന്ന രീതിയാണു പലയിടങ്ങളിലും ഉണ്ടായിരുന്നത്. [32]
45
ഓണക്കാഴ്ച [തിരുത്തുക]ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാൻ നൽകേണ്ടിയിരുന്ന നിർബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമർപ്പണം. പണ്ടുമുതൽക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നൽകിയിരുന്നത്. കാഴ്ചയർപ്പിക്കുന്ന കുടിയാന്മാർക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാർ നൽകിയിരുന്നു. ഇത് കുടിയാൻ-ജന്മി ബന്ധത്തിന്റെ അടിമാവസ്ഥയെക്കാണിക്കുന്നു. കാണം ഭൂമി വിറ്റ് ജന്മിമാർ ഓണം ഉണ്ടപ്പോൾ കോരന് കുമ്പിളിൽ കഞ്ഞി എന്ന ബഹിഷ്കൃത ദയനീയ അവസ്ഥയായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. പക്ഷേ ഇന്ന് കാഴ്ചയർപ്പിക്കുന്നത് കുടിയാൻ ജൻമിക്കല്ലെന്ന് മാത്രം.
46
ക്ഷേത്രങ്ങളിലേക്കാണ് ഇന്ന് കാഴ്ചക്കുലകൾ സമർപ്പിക്കപ്പെടുന്നത്. പണ്ട് മുതൽക്കേ ഗുരുവായൂർ അമ്പലത്തിലെ കാഴ്ച കുല സമർപ്പണം പ്രസിദ്ധമാണ്. ആയിരക്കണക്കിന് കാഴ്ചകുലകളാണ് ഭക്തർ ഉത്രാടദിവസം ഗുരുവായൂരപ്പനു സമർപ്പിക്കപെടുന്നത്. തൃശൂർ ജില്ലയിലെ ചെങ്ങഴിനാട് (ചൂണ്ടൽ, പുത്തൂർ, പേരാമംഗലം,വേലൂര്, എരുമപ്പെട്ടി, പഴുന്നാന) തുടങ്ങിയ സ്ഥലങ്ങളിൽ കാഴ്ചക്കുലകൃഷി നടത്തുന്നുണ്ട്. കല്യാണം കഴിഞ്ഞ ആദ്യവർഷത്തിലെ ഓണത്തിന് പെൺവീട്ടുകാർ ആൺവീട്ടിലേക്ക് കാഴ്ചക്കുല കൊണ്ടുചെല്ലണം എന്നതും ഒരു ചടങ്ങാണ്. സ്വർണനിറമുള്ള ഇത്തരം കുലകൾ പക്ഷേ ആൺവീട്ടുകാർക്കുമാത്രമുള്ളതല്ല. അയൽക്കാർക്കും വേലക്കാർക്കുമെല്ലാം അതിൽ അവകാശമുണ്ട്. ഇത് ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും കാരന്ദ. മുസ്ലീം സമുദായത്തിന് ഒരു വ്യത്യാസമുണ്ട്. ഇവിടെ ആൺവീട്ടുകാർ പെൺവീട്ടുകാർക്കാണ് കാഴ്ചക്കുല നൽകി വരുന്നത്. ഇന്ന് തൃശൂരും സമീപപ്രദേശങ്ങളിലും ആയിരങ്ങൾ മുടക്കി ആവേശപൂർവ്വം ചെയ്യുന്ന കച്ചവടമാണ് കാഴ്ചക്കുലകളുടേത്.
47
ഉത്രാടപ്പാച്ചിൽ [തിരുത്തുക]ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണു ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണു ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം.
48
ഓണസദ്യ [തിരുത്തുക]ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ് വയ്പ്. ഓണത്തിന് വീട്ടിലുളളവർക്കും വിരുന്നുകാർക്കും അവകാശക്കാർക്കും വളർത്തുമൃഗങ്ങൾക്കും എല്ലാം ഓണസദ്യ നൽകണം. ഭക്ഷണത്തിനു പുറമേ ഓണസദ്യയുടെ ഒരു പങ്ക് വളർത്തു മൃഗങ്ങൾക്ക് കൊടുക്കണം എന്നാണ് ആചാരം.[33]
49
ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം ( 26 ലധികം ) വിഭവങ്ങൾ ചേരുന്നതാണ്. ഓണസദ്യ. ചോറ് (കുത്തരിച്ചോർ), ഓലൻ, രസം, ഇഞ്ചിപ്പുളി, പച്ചടി, സാമ്പാർ, അവിയൽ, പരിപ്പുകറി, എരിശ്ശേരി, കാളൻ, കിച്ചടി, തോരൻ, പായസം. എന്നിവ പ്രധാനമാണ്. [34]
50
ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക്- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്. ഉപ്പേരി നാലുവിധം- ചേന, പയർ, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.
51
വിളമ്പുന്നതിനും പ്രത്യേകതയുണ്ട്. നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം.[35] ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്.[36]
52
മദ്ധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിർബന്ധം. ഇവിടെ ഓണത്തിന് മരച്ചീനിയും വറക്കാറുണ്ട്. എള്ളുണ്ടയും അരിയുണ്ടയുമാണ് മറ്റ് വിഭവങ്ങൾ. സാമ്പാർ സാധാരണയായി ചോറിനു നടുവിലാണ് ഒഴിയ്ക്കുന്നത്. ആദ്യം നെയ്യും പരിപ്പും കൂട്ടി വേണം, കഴിയ്ക്കാൻ. ഇതിനൊപ്പം പപ്പടവും കൂട്ടാം. പിന്നീട് സാമ്പാർ കൂട്ടി കഴിയ്ക്കാം. പിന്നീട് പുളിശേരി. ചിലയിടത്ത് പുളിശേരി കൂട്ടി മൂന്നാമതുണ്ടാകില്ല. പിന്നീട് പായസം, ഇതിനു ശേഷം പായസത്തിന്റെ മധുരം കളയാൻ മോര്, രസം എന്നിവ ചേർത്ത് ഊണ് എന്നതാണ് പതിവ്. പിന്നീട് അവസാനം പഴം കഴിയ്ക്കാം. ഊണു കഴിഞ്ഞ് ഇല മടക്കുന്നതിനും രീതിയുണ്ട്. സദ്യ ഇഷ്ടപ്പെട്ടാൽ മുകളിൽ നിന്നും താഴേയ്ക്കായി ഇല മടക്കുന്നു.
53
എന്നാൽ കേരളത്തിന്റെ വടക്കൻ ജില്ലകളിൽ മത്സ്യ മാംസാദികൾ കൂടി ഓണ സദ്യയിൽ വിളമ്പാറുണ്ട്. ഇവ
54
കുട്ടനാട്ട് പണ്ട് ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ. ഡോ. രാജൻ ഗുരുക്കളെപ്പോലുള്ള ചരിത്രകാരന്മാർ പറയുന്നത് ശുദ്രാദി തദ്ദേശിയർക്ക് ഇത്രയും വിഭവ സമൃദ്ധമായി കഴിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാണ്. സർവ്വാണിസദ്യയായിരുന്നു ശൂദ്രർക്ക് അനുവദിച്ചിരുന്നത്. നമ്പൂതിരിമാരുടെ എച്ചിലായിരുന്നു ഇത്. 18-ാം നൂറ്റാണ്ടിലെ നവോത്ഥാനത്തിനും രാജ്യത്തിന്റെ സ്വാതത്രത്തിനും ശേഷം മാത്രമാണ് ശൂദ്രാദികൾക്ക് മനുഷ്യ പരിഗണന ലഭിച്ചത്.
55
ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന് സമ്മാനിച്ചതാണ് ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്. ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന ഒരു ഓണപ്പാട്ട്.
56
മാവേലി നാട് വാണീടും കാലം
57
മാനുഷരെല്ലാരുമൊന്നുപോലെ
58
ആമോദത്തോടെ വസിക്കും കാലം
59
ആപത്തങ്ങാർക്കുമൊട്ടില്ല താനും
60
ആധികൾ വ്യാധികളൊന്നുമില്ല
61
ബാലമരണങ്ങൾ കേൾക്കാനില്ല.
62
കള്ളവുമില്ല ചതിയുമില്ല
63
എള്ളോളമില്ല പൊളി വചനം
64
കള്ളപ്പറയും ചെറു നാഴിയും, കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.
65
ഓണവുമായി ബന്ധപ്പെട്ട് അനവധി ചൊല്ലുകൾ കേരളത്തിലുടനീളം നിലനിൽക്കുന്നു. "കാണം വിറ്റും ഓണം ഉണ്ണണം", " ഉള്ളതുകൊണ്ട് ഓണം പോലെ" എന്നിങ്ങനെയുള്ള, മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഈ ചൊല്ലുകൾ ഓണത്തിന്റെ പ്രാധാന്യത്തിന്റെ സൂചകങ്ങളുമാണ്.
66
അത്തം പത്തിന് പൊന്നോണം.
67
അത്തം പിറന്ന് പത്താം ദിനമാണ് തിരുവോണമെന്ന് ധ്വനിപ്പിക്കുന്നു.
68
അത്തം പത്തോണം. [ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ പത്തു നാൾ ഓണം എന്നും അത്തംതൊട്ട് പത്താം നാൾ തിരുവോണം എന്നും സൂചിപ്പിക്കുന്നു.]
69
അത്തം വെളുത്താൽ ഓണം കറുക്കും.
70
അത്തപ്പത്തോണം വന്നടുത്തെടോ നായരേ, ചോതി പുഴുങ്ങാനും നെല്ലു തായോ.
71
അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.
72
ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
73
ഉത്രാടമുച്ച കഴിഞ്ഞാൽ വെപ്രാളം. [ഉത്രാടം ഉച്ചകഴുയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ബഹളം തുടങ്ങും. ഇതിൽ വീട്ടിലെ സ്ത്രീജനങ്ങളാണ് കഷ്ടപ്പെടുന്നതെന്ന് ധ്വനിപ്പിക്കുന്നു.]
74
ഉള്ളതുകൊണ്ട് ഓണം പോലെ. [ഉള്ളവ കൊണ്ട് പരമാവധി നല്ലതായി കഴിയുക / കാര്യം സാധിക്കുക.]
75
ഉറുമ്പു ഓണം കരുതും പോലെ.
76
ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീം മൂളിം, നാലാമോണം നക്കീം തുടച്ചും, അഞ്ചാമോണം പിഞ്ചോണം, ആറാമോണം അരിവാളും വള്ളിയും.
77
ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.
78
ഓണം കേറാമൂല. പരിഷ്കാരങ്ങൾ എത്തിനോക്കാത്ത സ്ഥലം.
79
ഓണം പോലെയാണോ തിരുവാതിര?
80
ഓണം മുഴക്കോലുപോലെ.
81
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി.
82
ഓണം വരാനൊരു മൂലം വേണം.
83
ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.
84
ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
85
ഓണത്തിനല്ലയൊ ഓണപ്പുടവ.
86
ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
87
ഓണത്തേക്കാൾ വലിയ വാവില്ല.
88
ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ.
89
കാണം വിറ്റും ഓണമുണ്ണണം. [ഓണത്തിന് പ്രജകളെ കാണാൻ മഹാബലിയെത്തുമ്പോൾ മനോദുഃഖമുളവാക്കുന്നതൊന്നും അദ്ദേഹം ദർശിക്കരുതെന്ന് മലയാളികൾ ആഗ്രഹിക്കുന്നു. എല്ലാ ദുരിതങ്ങൾക്കുമവധി കൊടുത്ത്, മലയാളികൾ ഓണമാഘോഷിക്കുന്നതിന് കാരണവും അതാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പ്രയോഗത്തിന്റെ അടിസ്ഥാന വികാരവുമിതാണ്. കെട്ടുതാലി വിറ്റായാലും ഓണത്തിന് സമൃദ്ധിയായി ഭക്ഷണം കഴിക്കണം.]
90
തിരുവോണം തിരുതകൃതി.
91
തിരുവോണത്തിനില്ലാത്തത് തിരുവാതിരയ്ക്ക്.
92
പ്രാദേശിക ആഘോഷങ്ങൾ
93
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ഓണത്തോടനുബന്ധിച്ച് അത്തം നാളിൽ നടത്തുന്ന ആഘോഷമാണ് അത്തച്ചമയം. 1947 വരെ കൊച്ചി മഹാരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃപ്പുണിത്തുറയിൽ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിത്തന്നെ അത്തച്ചമയം ആഘോഷിച്ചുപോന്നു.
94
1949ൽ തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെ മഹാരാജാവു പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിർത്തലാക്കി. ഇത് പിന്നീട് 1961ൽ കേരളാ ഗവൺമെന്റ് ഓണം ദേശീയോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു.
95
ഓണം അനുഷ്ഠാന കലകൾ ഓണക്കാലത്തെ അനുഷ്ഠാനകലകളിൽ പ്രധാനികളാണ് ഓണത്തെയ്യവും ഓണേശ്വരനും ഓണത്തുള്ളലുമെല്ലാം. ഈ രൂപങ്ങൾക്ക് നമ്മുടെ സംസ്കൃതിയുമായി അലിഞ്ഞുചേർന്നിട്ടുള്ളവയാണ്. നഗരങ്ങളിലേക്കാളേറെ നാട്ടിൻപുറങ്ങളിലാണ് ഇവയ്ക്ക് പ്രചാരം കൂടുതലുള്ളത്. അതുകൊണ്ടുതന്നെ പ്രാദേശികവത്കരിക്കപ്പെട്ട ഇവയ്ക്ക് ബന്ധപ്പെട്ട നാട്ടുകാരിൽ ഗൃഹാതുരത്വത്തിന്റെ അസ്തിത്വമാണുള്ളത്.
96
ഓണത്തെയ്യം തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തിൽ ഓണത്തിന് മാത്രമുള്ള തെയ്യമാണ് ഓണത്തെയ്യം. . മഹാബലി സങ്കൽപ്പത്തിലുള്ള ഈ നാട്ടുദൈവത്തിന്
97
'ഓണത്താർ' എന്നാണ് പേര്. വണ്ണാൻമാരാണ് ഓണത്തെയ്യം കെട്ടിയാടുന്നത്. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളിൽ ചെറിയ ആൺകുട്ടികളാണ് ഓണത്താർ തെയ്യം കെട്ടുക. മുഖത്ത് തേപ്പും ചെറിയ മുടിയും വലതുകൈയ്യിൽ മണിയും ഇടതുകൈയ്യിൽ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു. ഒപ്പം വണ്ണാൻമാർ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യുന്നു. അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർ പാട്ടിന്റെ ഉള്ളടക്കം. കണ്ണൂർ ജില്ലകളിലാണ് ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്.
98
‘ഓണം തുള്ളൽ‘ എന്നു കൂടി പേരുള്ള ഈ കല വേല സമുദായത്തിൽപ്പെട്ടവരാണ് അവതരിപ്പിക്കുന്നത്. ഓണക്കാലത്തു മാത്രമാണ് ഇത് നടത്താറുള്ളത്. ഉത്രാടനാളിലാണ് ആദ്യം കളി തുടങ്ങുന്നത്, കളിസംഘം വീടുകൾതോറും കയറിയിറങ്ങി കലാപ്രകടനം നടത്തുന്നു. ദേശത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പിൽ വച്ചാണ് ആദ്യപ്രകടനം. തുടർന്ന് നാട്ടിലെ പ്രമാണിമാരുടെ ഭവനങ്ങളിലും. വേലൻ, വേലത്തി, പത്ത് വയസ്സിൽ താഴെയുള്ള ഒരു പെൺകുട്ടി, കുടുംബത്തിൽ പെട്ട ഏതെങ്കിലും ഒരു പുരുഷൻ ഇവരാണ് സാധാരണയായി സംഘത്തിൽ ഉണ്ടാവുക. ഓട്ട് കിണ്ണത്തിൽ പേനാക്കത്തിപോലുള്ള സാധനം കൊണ്ട് കൂടെയുള്ള പുരുഷൻ കൊട്ടുമ്പോൾ വേലത്തി കൈത്താളമിടുന്നു.പെൺകുട്ടി കുരുത്തോല കൊണ്ട് നിർമിച്ച ചാമരം വീശിക്കൊണ്ട് നൃത്തം ചെയ്യുന്നു.
99
ഗണപതി, സരസ്വതി എന്നിവരെ വന്ദിച്ച് കൊണ്ടുള്ള പാട്ട് കഴിഞ്ഞാൽ മാവേലിയുടെ വരവിനെ പ്രകീർത്തിച്ചു കൊണ്ട് പാട്ടുകൾ പാടുന്നു. തുടർന്ന് സന്താനഗോപാലം പാനയിലെ വൈകുണ്ഠദർശനം മുഴുവനും പാടൂന്നു. പിന്നീട് അമ്മാനമാട്ടം, പാറാവളയം, കുടനിവർത്തൽ, അറവുകാരൻ എന്നീ കലാപ്രകടനങ്ങൾ വേലത്തി നടത്തുന്നു. നാടിനും നാട്ടാർക്കും തമ്പുരാനും ക്ഷേമൈശ്വര്യങ്ങൾ നേർന്ന് വേലൻ തുള്ളൽ അവസാനിക്കുമ്പോൾ നാട്ട് പ്രമാണി വേലനും കുടുംബത്തിനും സമൃദ്ധമായി കഴിയാൻ വേണ്ട വക സമ്മാനിക്കുന്നു. ഈ കല കോട്ടയം ജില്ലയിൽ അപൂർവം ചില സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്
100
ഓണത്തെയ്യത്തിൽത്തന്നെ സംസാരിക്കാത്ത തെയ്യമാണ് ഓണേശ്വരൻ. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാൽ ഓണപ്പൊട്ടൻ എന്ന പേരിലും അറിയപ്പെടുന്നു. കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. മലയസമുദായക്കാർക്ക് രാജാക്കൻമാർ നൽകിയതാണ് വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഓണേശ്വരൻ വീടുതോറും കയറിയിറങ്ങുന്നത്. മുഖത്ത് ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട് തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ് എന്നീ ആടയാഭരണങ്ങളുമാണ് ഓണപ്പൊട്ടന്റെ വേഷവിധാനം. ഓണപ്പൊട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ് ലഭിക്കാറ്.
101
ഓണക്കാല വിനോദങ്ങളിൽ വളരെ പ്രധാനമായ ഒന്നായിരുന്നു ഓണവില്ല് എന്ന സംഗീത ഉപകരണം. മധ്യകേരളത്തിൽ ഏറെ പ്രചാരമുണ്ടായിരുന്ന ഇത് ഇന്ന് തീരെ അപ്രത്യക്ഷമായിരിക്കുന്നു. ഓണക്കാലത്ത് മാത്രമേ വില്ലു കൊട്ടുക ഉണ്ടാകുകയുള്ളൂ. പനയുടെ പാത്തി, കവുങ്ങ്, മുള എന്നിവ കൊണ്ടാണ് ഓണവില്ല് ഉണ്ടാക്കുക. ഞാണുണ്ടാക്കുവാൻ മുള മാത്രമേ ഉപയോഗിക്കൂ. നല്ല വശമുള്ളവർ കൊട്ടിയാൽ ശ്രവണമധുരമായ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്ന വയലിൻ പോലെയുള്ള ഉപകരണമാണ്. പണ്ട് കാലങ്ങളിൽ ഓണക്കാലമായൽ ഓണവില്ലിന്റെ പാട്ട് കേൾക്കാത്ത വീടുകൾ ഉണ്ടാവാറില്ല എന്ന് പറയാറുണ്ട്. ഈ വില്ലിന്മേൽ തായമ്പക, മേളം എന്നിവ കൊട്ടാറുണ്ട്. ഒരു കൈകൊണ്ട് മാത്രമേ ഇത് കൊട്ടാൻ പറ്റൂ എന്നതിനാൽ അഭ്യസിക്കാൻ ഏറെ വിഷമമുള്ള വാദ്യോപകരണമാണ് ഇത്.
102
പഴയകാലത്തെ പ്രധാന ഓണക്കളികളിലൊന്നാണിത്. ഒരു ചെറിയ യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതാണിത്. മുറ്റത്ത് കോലുകൊണ്ട് അഞ്ചെട്ടടി വ്യാസത്തിൽ ഒരു വൃത്തം വരക്കുന്നു. കുട്ടികളെല്ലാം അതിനുള്ളിൽ നിൽക്കും. വൃത്തത്തിനു പുറത്തും ഒന്നോ രണ്ടോ ആളുകളും മദ്ധ്യസ്ഥനായി ഒരു നായകനും ഉണ്ടാവും. പുറത്തു നിൽക്കുന്നവർ അകത്ത് നിൽക്കുന്നവരെ പിടിച്ച് വലിച്ച് പുറത്ത് കൊണ്ടുവരികയാണ് കളി. എന്നാൽ വൃത്തത്തിന്റെ വരയിൽ തൊടുകയോ ആളെ തൊടുകയോ ചെയ്താൽ അകത്ത് നിന്നയാല്ക്ക് പുറത്തു നിന്നയാളെ അടിക്കാം. അങ്ങോട്ട് തല്ലാൻ പാടില്ലതാനും. ഒരാളേ പുറത്ത് കടത്തിയാൽ പിന്നെ അയാളും മറ്റുള്ളവരെ പുറത്ത് കടത്താൻ കൂടണം. എല്ലാവരേയും പുറത്താക്കിയാൽ കളി കഴിഞ്ഞു. ഇതിനു വേറേയും നിയമങ്ങൾ ഉണ്ട്.
103
സ്ത്രീകളുടെ ഓണവിനോദങ്ങളിൽ പ്രഥമസ്ഥാനമാണ് കൈകൊട്ടിക്കളിക്കുള്ളത്. തിരുവാതിരയുടെ ഒരു വകഭേദമാണ് ഇത്. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒന്നാണിത്. വീടുകളുടെ അകത്തളങ്ങളുടെ സ്വകാര്യതകളിൽ നടത്തിപ്പോന്നിരുന്ന ഇത് പിൽകാലത്ത് മുറ്റത്ത പൂക്കളത്തിനു വലംവച്ചുകൊണ്ടും
104
നടത്തിവരുന്നു. ഒരാൾ പാടുകയും മറ്റുള്ളവർ ഏറ്റുപാടുകയും ഒപ്പം വട്ടത്തിൽ നിന്ന് ചുവടുവച്ച് കൈകൊട്ടിക്കളിക്കുകയുമാണ് പതിവ്. തിരുവാതിര പാട്ടുകൾ, ശിവപാർവതി സ്തുതികൾ തുടങ്ങിയവ ഇതിൽ ഉപയോഗിച്ച് വരാറുണ്ട്. വൃത്തത്തിൽ നിന്നുള്ള ഈ കളി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നു കരുതുന്നവരുണ്ട്. എന്നാൽ വൃത്താകൃതി ശ്രീബുദ്ധന്റെ ധർമ്മചക്രത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. കൂട്ടായ്മയുടെയും സാർവലൌകികത്തിന്റെയും ഈ നൃത്തത്തിൽ കേരളത്തിലെ പ്രാചീന ഗോത്രനൃത്തങ്ങളുടെ സ്വാധീനം പ്രകടമായുണ്ട്. ചിലയിടങ്ങളിൽ ഇത് വട്ടക്കളി എന്നും അറിയപ്പെടുന്നു
105
പുലിക്കളി [തിരുത്തുക]അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശൂരിന്റെ പുലികളി. കൊല്ലവും തിരുവനന്തപുരവുമാണ് പുലിക്കളിയുടെ മറ്റ് രണ്ട് സ്ഥലങ്ങൾ. തലമുറകളായി തുടർന്നുപോരുന്ന ഇതിന് പൂരത്തിനും ഏറെത്താഴയല്ലാത്ത സ്ഥാനമുണ്ട്. നാലാമോണം വൈകിട്ടാണ് പുലികളി. വേഷം കെട്ടൽ തലേന്ന് രാത്രിതന്നെ തുടങ്ങാറുണ്ട്. ശരീരമാകെ വടിച്ച് മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളിൽ കൃത്രിമമായി നിർമ്മിച്ച വനത്തിൽ നിന്ന് ചാടിയിറങ്ങുന്ന നൂറുകണക്കിന് പുലികൾ നടുവിലാർ ഗണപതിക്ക് മുമ്പിൽ നാളികേരമുടച്ചാണ് കളി തുടങ്ങുന്നത്.
106
മെയ്വഴക്കവും കായികശേഷിയും പുലികളിക്കാർക്കുണ്ടായിരിക്കേണ്ട നിർബന്ധ സവിശേഷതകളാണ്. വന്യതാളവും താളത്തിനും വഴങ്ങാത്ത ചുവടുകളും കോമാളി വേഷങ്ങളും ആക്ഷേപഹാസ്യ ദൃശ്യങ്ങളുമെല്ലാം പുലിക്കളിയുടെ പ്രത്യേകതകളാണ്. പുലിക്കു പകരം കടുവാ വേഷങ്ങളും കണ്ടുവരുന്നു. ഇരയായ ആടിനെ വേട്ടയാടുന്ന കടുവയും കടുവയെ വേട്ടയാടുന്ന വേട്ടക്കാരനും (സായ്പ്) ഇതിലെ പ്രധാന വേഷങ്ങളാണ്. ഉടുക്കും തകിലും അകമ്പടി വാദ്യങ്ങളായി ഉപയോഗിക്കുന്നു.
107
തൃശ്ശൂരിലെ പുലിക്കളികൾക്ക് മറ്റൂ സ്ഥലങ്ങളിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തത ഉണ്ട്. ഇവിടെ പുലികളുടെ മേൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് ആണ്. ഇവ മണ്ണെണ്ണയിൽ നന്നായി കൂട്ടിച്ചേർത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലർ ശരീരത്തിൽ ചിത്രങ്ങൾ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികൾ. പച്ച, മഞ്ഞ്, കറുപ്പ്, വെള്ളി, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവർ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാൽ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്.
108
ഓണക്കുമ്മാട്ടി (കുമ്മാട്ടിക്കളി) [തിരുത്തുക]തൃശൂർ,പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. തൃശൂർ പട്ടണത്തിൽ നെല്ലങ്കര, കിഴക്കുമ്പാട്ടുകര ദേശക്കാരർ ഓണത്തോടനുബന്ധിച്ച് അഘോഷിക്കുന്നു. നെല്ലങ്കരയിൽ തിരുവോണത്തിനാണ് കുമ്മാട്ടി ആഘോഷം. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നു. ഈ ഭാഗങ്ങളിൽ ഓണത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.
109
ഓണത്തല്ല് [തിരുത്തുക]ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന് പേരുണ്ട്. [42] എ.ഡി. രണ്ടാമാണ്ടിൽ മാങ്കുടി മരുതനാർ രചിച്ച 'മധുരൈ കാഞ്ചി'യിൽ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഇന്ദ്രവിഴ അഥവാ ഇന്ദ്രന്റെ വിജയം ആണ് ഇത് എന്നാണ് സങ്കല്പം. ബൗദ്ധരെ ആയുധമെടുത്തു പരാജയപ്പെടുത്തിയതിന്റെ സൂചനയാണ് ഇത്. കാലം മാറിയപ്പോൾ വിജയത്തിന്റെ ഓർമ ഒരു കലയാക്കി മാറ്റി. പിൽക്കാലത്ത് നാട്ടിൻപുറങ്ങളിൽ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി. തല്ല് പരിശീലിപ്പിക്കുന്ന കളരികളും ഉത്ഭവിച്ചു തുടങ്ങി. മൈസൂർ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ് ഗവൺമെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല് ആചരിച്ചുപോന്നിരുന്നു. [43] ഈയടുത്ത കാലം വരെ മുടങ്ങാതെ ഓണത്തല്ല് നടത്തിയത് തൃശൂരിനടുത്ത് കുന്നംകുളത്തുമാത്രം. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലിൽ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കയോ ചവിട്ടുകയോ അരുത്. വ്യവസ്ഥതെറ്റുമ്പോൾ തല്ലുകാരെ പിടിച്ചുമാറ്റുവാൻ റഫറി (ചായികാരൻമാർ അല്ലെങ്കിൽ ചാതിക്കാരൻമാർ) ഉണ്ട്. നിരന്നു നിൽക്കുന്ന രണ്ടു ചേരിക്കാർക്കും നടുവിൽ 14 മീറ്റർ വ്യാസത്തിൽ ചാണകം മെഴുകിയ കളത്തിലാണ് തല്ലു നടക്കുക. ഇതിന് ആട്ടക്കളം എന്നു പറയുന്നു. തല്ലു തുടങ്ങും മുൻപ് പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കൻമാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന് 'ചേരികുമ്പിടുക' എന്ന് പറയുന്നു.
110
ഏതെങ്കിലും ഒരു ചേരിയിൽ നിന്ന് പോർവിളി മുഴക്കി ഒരാൾ ആട്ടക്കളത്തിലിറങ്ങുന്നു. തുല്യശക്തിയുള്ള ഒരാൾ എതിർചേരിയിൽ നിന്നും ഇറങ്ങും. തറ്റുടുത്ത് ചേല മുറുക്കി 'ഹയ്യത്തടാ' എന്നൊരാർപ്പോടെ നിലം വിട്ടുയർന്ന് കളംതൊട്ട് വന്ദിച്ച് ഒറ്റക്കുതിപ്പിൽ രണ്ടുതല്ലുകാരും മുഖത്തോടു മുഖം നോക്കി നിന്ന്
111
ഇരുകൈകളും കോർക്കും. പിന്നെ കൈകൾ രണ്ടും ആകാവുന്നത്ര ബലത്തിൽ കോർത്ത് മുകളിലേക്കുയർത്തി താഴേക്ക് ശക്തിയായി വലിച്ചു വിടുവിക്കും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആർപ്പുവിളികളും. തല്ലു തുടങ്ങിയാൽ ഏതെങ്കിലും ഒരു പക്ഷത്തിന് വിജയം കിട്ടാതെ കളം വിട്ടു പോകരുതെന്ന് നിയമമുണ്ട്.
112
ഓണത്തല്ലുകാർക്കിടയിൽ ഒരു വീരനായകനുണ്ട്. കാവശ്ശേരി ഗോപാലൻ നായർ. സ്വന്തം ദേഹത്ത് എതിരാളിയുടെ കൈ ഒരിക്കൽപോലും വീഴിക്കാതെ നാൽപതുകൊല്ലം തല്ലി ജയിച്ചയാളാണ് ഇദ്ദേഹം. കടമ്പൂർ അച്ചുമൂത്താനും പ്രസിദ്ധനാണ്. ഇയാൾ ആദ്യമായി പരാജയമറിഞ്ഞത് അമ്പത്തഞ്ചാമത്തെ വയസ്സിൽ കാമശ്ശേരി ഗോപാലൻ നായരോടാണ്. ഇരുവരും ആ കളിയോടെ എന്നെന്നേക്കുമായി കളം വിട്ടു. വരവൂർ സെയ്താലി, എടപ്പാൾ ഗോപാലൻ, പാത്തുക്കുടി ഉടൂപ്പ് തുടങ്ങിയവരും പേരുകേട്ട ഓണത്തല്ലുകാരാണ്.
113
തൃശൂർ ജില്ലയിൽ പൊതുവേ ഓണത്തോടനുബന്ധിച്ച് നടന്നു വരുന്ന ഒരു ഗാന-നൃത്തകലയാണിത്. രാമായണത്തേയും മറ്റു ഹിന്ദുമതപുരാണങ്ങളേയും ആസ്പദമാക്കി നാടൻപാട്ടിന്റെ ശീലിൽ തയ്യാറാക്കിയ പാട്ടിനനുസരിച്ച് ചുവടുകൾ വച്ചാണ് ഈ നൃത്തം നടത്തുന്നത്.
114
പത്തോ പതിനഞ്ചോ പുരുഷന്മാർ ചേർന്നാണ് ഓണം കളി അവതരിപ്പിക്കുന്നത്. കളത്തിനു നടുവിൽ ഒരു തൂണ് നാട്ടി അതിൽ നാട്ടിയിരിക്കുന്ന ഉച്ചഭാഷിണിയിലേക്ക് പാട്ടുകാരൻ പാടുന്നു. മറ്റു സംഘാങ്ങൾ ഈ തൂണിനു ചുറ്റും വൃത്താകൃതിയിൽ നിരന്ന് ചുവടുവക്കുന്നതോടൊപ്പം പാട്ടുകാരന്റെ പാട്ടിന്റെ പല്ലവി ഏറ്റുപാടുകയും ചെയ്യുന്നു. ഒരു പാട്ട് ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ നീണ്ടു നിൽക്കും. താരതമ്യേന അയഞ്ഞ താളത്തിൽ തുടങ്ങുന്ന പാട്ട് അന്ത്യത്തോടടുക്കുമ്പോൾ മുറുകി ദ്രുതതാളത്തിൽ അവസാനിക്കുന്നു.
115
ഒന്നിലധികം സംഘങ്ങളെ പരസ്പരം മൽസരിപ്പിച്ച് നടത്തുന്ന ഓണംകളി മൽസരങ്ങളും നടന്നു വരാറുണ്ട്.
116
ഓണക്കാലത്ത് മലബാർ മേഖലയിലെ ഗ്രാമപ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു കളിയാണ് 'കമ്പിത്തായം കളി'. ചതുരാകൃതിയിലുള്ള ഒരു ഓട് നിലത്ത് ഉരുട്ടി കളിക്കുന്ന കളിയാണ് ഇത്. ചുക്കിണി എന്നാണീ ഓടിന്റെ പേര്. ഈ ഓടിന് ആറ് വശങ്ങൾ ഉണ്ടായിരിക്കും അതിൽ ചൂത് കളിക്കുന്ന കവടി പോലെ വശങ്ങളിൽ ദ്വാരങ്ങൾ അടയാളപ്പെടുത്തിയിരിക്കും. രണ്ടു എതിർ വശങ്ങൾ ചേർത്താൽ ഏഴ് എന്ന അക്കം വരത്തക്കരീതിയിലാണ് ദ്വാരങ്ങൾ ഉണ്ടാക്കുക. രണ്ട് ചുക്കിണികൾ ഉണ്ടായിരിക്കും. ഒരോരുത്തരായി രണ്ട് പ്രാവശ്യം വീതം ചുക്കിണികൾ ഉരുട്ടി വിടുന്നു.രണ്ടിലും ഒരേ തുക വന്നാൽ അതിന് പെരിപ്പം എന്ന് പറയും. പെരിപ്പം കിട്ടീയാൽ ഒരിക്കൽ കൂടി ചുക്കിണി എറിയാനുള്ള അവസരം ലഭിക്കും. നടുവിൽ കളം വരച്ചിരിക്കും. ഈ കളത്തിനു വശങ്ങളിൽ നിന്ന് കരുക്കൾ നീക്കിത്തുടങ്ങാം. ലഭിക്കുന്ന തുകക്കനുസരിച്ചാണ് കരുക്കൾ നീക്കേണ്ടത്. ആദ്യം കളത്തിന്റെ മദ്ധ്യഭാഗത്തെത്തുന്ന കരുവിന്റെ ഉടമ വിജയിക്കുന്നു.
117
കമ്പിത്തയം കളി പോലെ തന്നെയുള്ള ഒരു വിനോദമാണിത്. എന്നാൽ നിയമങ്ങൾക്ക് അല്പം വ്യത്യാസമുണ്ടെന്നു മാത്രം. സ്ത്രീകളായിരുന്നു ഇത് അധികവും കളിച്ചിരുന്നത്.
118
പതിനഞ്ചു നായയും പുലിയും വെയ്ക്കുക എന്നൊരു വിനോദം പണ്ട് നടന്നിരുന്നു. മൂന്ന് പുലിയും 15 നായ്ക്കളുമായിരുന്നു അതിലെ കരുക്കൾ. രണ്ട് പേർ കൂടി കളിക്കുന്ന കളിയാണ്. നായ്ക്കളെ ഉപയോഗിച്ച് പുലികളെ കുടുക്കുകയും പുലികളെ ഉപയോഗിച്ച് നായ്ക്കളെ വെട്ടുകയും ചെയ്യുന്ന ചതുരംഗം പോലെയുള്ള കളം ഇതിനുണ്ട്.
119
ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് ആറൻമുള വള്ളംകളി നടക്കുന്നത്. ഇതിന്റെ ഐതിഹ്യം ആറന്മുള ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പണ്ട് ആറന്മുള ക്ഷേത്രത്തിനടുത്ത് ഒരു കൃഷ്ണഭക്തനുണ്ടായിരുന്നു. ദിവസേന ഒരു തീർത്ഥാടകന് തന്റെ വീട്ടിൽ ഭക്ഷണം നൽകുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരു ദിവസം തീർത്ഥാടകരാരും വന്നു കണ്ടില്ല. അവസാനം ഒരാൾ വരികയും ഭക്ഷണത്തിനു ശേഷം വീണ്ടും വരണമെന്ന് പറഞ്ഞപ്പോൾ അതു സാദ്ധ്യമല്ലെന്ന് അയാൾ പറയുകയും ചെയ്തു. പോകാൻനേരം ആറന്മുള ക്ഷേത്രത്തിൽ തന്നെ കാണാമെന്ന് പറഞ്ഞ് അയാൾ മറഞ്ഞു. അപ്പോഴാണ് തീർത്ഥാടകൻ മറ്റാരുമല്ല സാക്ഷാൽ ശ്രീകൃഷ്ണനാണെന്ന് ഭക്തന് മനസ്സിലായത്. അതിന് ശേഷം എല്ലാ തിരുവോണനാളിലും അയാൾ അരിയും മറ്റ് സാധനങ്ങളും സദ്യക്കായി വള്ളത്തിൽ കൊണ്ടുവന്നിരുന്നു. ഒരിക്കൽ ഈ വള്ളത്തിനു നേർക്ക് ഒരാക്രമണമുണ്ടാവുകയും പിന്നീട് ഇത്തരത്തിലുള്ള സംഭവങ്ങൾ തടയാൻ ചുണ്ടൻവള്ളങ്ങളെ അകമ്പടിയായി കൊണ്ടുവരുകയും ചെയ്തു. ഇതാണ് പിന്നീട് വള്ളംകളിയായി മാറിയത്.
120
രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമിട്ടത് ചുണ്ടൻവള്ളങ്ങളുടെ മത്സരമാണ്. മുപ്പതടിയോളം നീളമുള്ള ചുണ്ടൻവള്ളങ്ങളിൽ നാല് അമരക്കാരും നൂറോളം തുഴക്കാരും ഇരുപത്തഞ്ചോളം പാട്ടുകാരും ഉണ്ടാകും.ആറന്മുളയിൽ മാത്രമല്ല, പായിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും വള്ളംകളി നടക്കാറുണ്ട്.
121
കളി [തിരുത്തുക]ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടുക്കുന്ന മറ്റൊരു വിനോദമാണ് തലപന്തു കളി. മൈതാനത്തും വീട്ട്മുറ്റത്തും കളിക്കാവുന്ന ഈ വിനോദത്തിൽ ക്രിക്കറ്റ്കളിപോലെ ആകയുള്ളവർ രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരു കൂട്ടർ കളിക്കുകയും മറ്റേ കൂട്ടർ കാക്കുകയും ചെയ്യുന്നു. ഏകദേശം 150 സെ.മീ നീളമുള്ള ഒരു കമ്പ് നാട്ടി ആ കമ്പിൽ നിന്ന് കുറച്ചകലത്തിൽ നിന്നുകൊണ്ട് ഓലകൊണ്ടുണ്ടാക്കിയ പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈകൊണ്ട് പന്ത് പുറകോട്ട് തട്ടിതെറിപ്പിച്ച് കളി തുടരുന്നു. പൊങ്ങി വരുന്ന പന്ത് നിലം തൊടുന്നതിനു മുമ്പായി കാക്കുന്നവർ കൈപ്പിടിയിൽ ഒതുക്കിയാലും പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കോൽ തട്ടിത്തെറിപ്പിക്കാനും കഴിഞ്ഞാൽ പന്ത് തട്ടിയ ആൾ കളിക്ക് പുറത്താകും. തലപന്ത്, ഒറ്റ, പെട്ട, പിടിച്ചാൻ, താളം, കാലിങ്കീഴ്, ഇണ്ടൻ, ചക്കരകൈ എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടിനങ്ങൾ ഈ വിനോദത്തിലുണ്ട്.
122
കിളിത്തട്ടുകളി [തിരുത്തുക]ഗ്രാമീണരുടെ കായികവിനോദമായ ഈ കളി ഓണക്കാലത്തും മറ്റ് വിശേഷാവസരങ്ങളിലും കൂടുതലായി നടത്തിവരുന്നു.
123
സുന്ദരിക്ക് പൊട്ട്കുത്ത് [തിരുത്തുക]ഓണക്കാലത്ത് നടത്തുന്ന മറ്റൊരു കളിയാണ് സുന്ദരിക്ക് പൊട്ട്കുത്ത്. കണ്ണ് കെട്ടി സുന്ദരിയുടെ ചിത്രത്തില്(നെറ്റി)പൊട്ട് തൊടുന്നു.
124
വടംവലി/കമ്പവലി [തിരുത്തുക]വടംവലി (tug of war) പേര് അന്വർത്ഥമാക്കുന്ന പോലെ കട്ടിയുള്ള ഒരു കയർ അല്ലെങ്കിൽ വടം, മത്സരാർത്ഥികൾ രണ്ടു ഭാഗത്തു നിന്നും വലിച്ചു ഒരു ബലപരീക്ഷണം നടത്തലാണ്. ഓണക്കാലം വരുന്നതിന് മുന്നേതന്നെ കേരളത്തിലെ പല നാട്ടിൽപുറങ്ങളിലും വടംവലി പരിശീലനം ക്ലബ് അടിസ്ഥാനത്തിലും കൂട്ടായ്മകളുടെ കൂടെയും എല്ലാം കാണാം.
125
ഓണപ്പഞ്ചാംഗം [തിരുത്തുക]- 2010 - ഓഗസ്റ്റ് 23, തിങ്കളാഴ്ച- 2011 - സെപ്തംബർ 9, വെള്ളിയാഴ്ച- 2012 - ഓഗസ്റ്റ് 29, ബുധനാഴ്ച- 2013 - സെപ്തംബർ 16, തിങ്കളാഴ്ച- 2021- ഓഗസ്റ്റ് 21 ശനിയാഴ്ച
126
- അത്തമത്തൻ - അത്തം നാളിൽ ഒരുക്കുന്ന പൂക്കളത്തിൽ മത്തങ്ങയുടെ പൂവ് പ്രധാനമാണ്.
127
- പിള്ളേരോണം - കർക്കിടകമാസത്തിലെ തിരുവോണദിവസം കൊണ്ടാടി വന്നിരുന്ന ഒരു ആഘോഷമാണ് പിള്ളേരോണം.
128
- അഞ്ചാമോണം - ഉത്രട്ടാതി നാൾ. ഓണത്തിൻറെ അഞ്ചാം ദിവസം
129
- അത്തച്ചമയം - കൊച്ചി, കോഴിക്കോട്ട് രാജാക്കന്മാർ ചിങ്ങമാസത്തിലെ അത്തം നാളിനോടനുബന്ധിച്ച് നടത്തിയിരുന്ന ആഘോഷം
130
- അമ്മായിയോണം - രണ്ടാമോണം. മരുമക്കത്തായ തറവാടുകളിൽ പ്രധാനം
131
- കാക്കപ്പൂരാടം - തിരുവോണത്തിന് ഒരുനാൾ മുമ്പുള്ള പൂരാടത്തെ കരിംപൂരാടമെന്നാണ് വിളിക്കുക. പൂരാടത്തിൽ ഒരുക്കുന്ന ആകർഷകമല്ലാത്ത കാക്കപ്പൂവാണ് ഇതിനു കാരണം
132
- മൂലക്കളം - മൂലം നാളിൽ ഉണ്ടാക്കുന്ന പൂക്കളം മൂല ആകൃതിയിലുള്ളതായിരിക്കണം.
133
- അവിട്ടക്കട്ട - ഓണക്കാലത്തെ ഒരു കറിയാണ് അവിട്ടകട്ട. ഓണക്കാടി, കാടിയോണം, പഴംകൂട്ടാൻ എന്നൊക്കെ പേരുകൾ ഉണ്ട് ഇതിന്. [47][48] തിരുവോണനാളിലെ സദ്യയിൽ മിച്ചംവന്നവ അവിട്ടംനാൾ രാവിലെ ഭക്ഷണമാകുന്നു. വെള്ളത്തിലിട്ട ചോർ (പഴങ്കഞ്ഞി) കട്ടപിടിച്ചിരിക്കും. ഇതാണ് അവിട്ടക്കട്ട.
134
- അവിട്ടത്തല്ല് - ഓണത്തല്ലിലെ തുടർച്ചയായി അവിട്ടം നാളിൽ നടത്തുന്ന ഒരു വിനോദം.
135
- ആറാമോണം - കാടിയോണം എന്നും പറയും. ഓണത്തിൻറെ ആറാം ദിവസം.
136
- അമ്മായിയോണം- ഓണ ഒരുക്കങ്ങൾക്ക് ചുക്കാൻപിടിച്ച് തറവാട്ടിൽ വിലസിയ അമ്മായിയെ സ്നേഹാദരങ്ങളോടെ അവരുടെ വീട്ടിലേക്കു കൊണ്ടുപോകുന്നത് അവിട്ടം നാളിലാണ്. അന്നുച്ചയ്കുള്ള ഓണമാൺ` അമ്മായിയോണം.
137
- ഇരുപത്തെട്ടാമോണം - കന്നിമാസത്തിലെ തിരുവോണനാൾ. 28 ദിവസത്തിനുശേഷമുള്ളത്.
138
- ഉത്രട്ടാതി വള്ളം കളി - ആറന്മുളയിലെ വള്ളം കളി.
139
- ഉത്രാടപ്പാച്ചിൽ - ഓണസ്സദ്യക്കുവേണ്ടിയുള്ള നെട്ടോട്ടവും തിരക്കും.
140
- ഉത്രാടച്ചന്ത - ഓണത്തിനു മുന്നുള്ള ചന്ത.
141
- ഉത്രാടവിളക്ക് -ഓണത്തലേന്ന് വീടുകളിൽ കൊളുത്തിവക്കേണ്ട വിളക്ക്.
142
- ഉത്രാടക്കാഴ്ച - ഗുരുവായൂർ അമ്പലത്തിൽ ഓണത്തലേന്ന് ഒരുക്കുന്ന കാഴ്ചക്കുലകൾ.
143
- അത്തപ്പത്ത്- അത്തം മുതലുള്ള പത്താം ദിവസം തിരുവോണനാൾ.
144
- ഉപ്പേരി - ഓണവിഭവങ്ങളിലൊന്ന്. കായ കോണ്ടുണ്ടാക്കുന്നത്. ഉപ്പും മധുരവും ഉള്ള വ്യത്യസ്ത്മായാവ.
145
- ഓണക്കവിതകൾ - ഓണത്തിനെക്കു റിച്ചുള്ള പ്രത്യേക കവിതകൾ.
146
- ഓണക്കഥകൾ - ഓണത്തെക്കുരിച്ചുള്ള കഥകൾ.
147
- ഓണക്കിളി - ഓണക്കാലത്തു കൂടുതലായി കാണപ്പെടുന്ന ഓറിയോൾ എന്ന പക്ഷി
148
- ഓണത്തുമ്പി - ഓണക്കാലത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതിനാൽ ഇവയെ ഓണത്തുമ്പി എന്നു വിളിക്കുന്നു. [49][50]
149
- ഓണക്കോടി - ഓണത്തിനു വീട്ടിലെല്ലാവർക്കും നൽകുന്ന പുതിയ വസ്ത്രം
150
- ഓണത്താർ - ഓണത്തിന് മാത്രമുള്ള തെയ്യമാണ് ഓണത്തെയ്യം. മഹാവിഷ്ണു സങ്കൽപ്പത്തിലുള്ള ഈ തെയ്യക്കോലത്തെ ഓണത്താർ' എന്ന് വിളിക്കുന്നു. കോലത്തുനാട്ടിൽ ആണ് ഓണത്താർ കെട്ടുന്നത്. [51]
151
- ഓണക്കൂട്ടം - ഓണക്കാലത്ത് കൂടിച്ചേരുന്ന പഞ്ചായത്ത്. ഓണാഘോഷങ്ങളെക്കു റിച്ച് ചർച്ചചെയ്യാനാണീ യോഗം
152
ഓണനക്ഷത്രം - തിരുവോണ നക്ഷത്രം
153
ഓണപ്പാട്ട് - ഓണക്കാലത്ത് പാടുന്ന പാട്ടുകൾ, കാലാ കാലങ്ങളായി പാടിപ്പതിഞ്ഞവ.
154
ഓണപ്പൂവ് - കേരളത്തിൽ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ പൂക്കുന്ന ഒരു ചെടിയാണ് ഇൻപേഷ്യൻസ് ബ്ലാസ്റ്റിഡെ എന്നറിയപ്പെടുന്ന ഓണപ്പൂവ്.
155
തൃക്കാക്കരയപ്പൻ
156
നാടൻ പൂക്കൾ കൊണ്ടുള്ള പൂക്കളം
157
പൂക്കളം വീട്ടുമുറ്റത്തുനിന്ന്
158
കണ്ണുകെട്ടീ വാലുവരക്കൽ
159
ചാക്കോട്ടം
160
പുലിക്കളിയുടെ ചമയങ്ങളുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്കിടയിലുള്ള ഒരു ദൃശ്യം.
161
പുലിക്കളി
162
അസുരന്മാരായ അസറിയക്കാരാണ് ദ്രാവിഡന്മാരായി മാറിയത്. ചരിത്രത്തിലെ ആര്യ- ദ്രാവിഡ സംഘർഷം ആണ് പുരാണത്തിലേയും ഐതിഹ്യങ്ങളിലേയും ദേവാസുര യുദ്ധമായി ചിത്രീകരിച്ചത് എന്നു വേണം അനുമാനിക്കാൻ. ഓണക്കഥയിലും അങ്ങനെതന്നെ. ആര്യന്മാർ ദ്രാവിഡരെ ആക്രമിച്ച് കീഴ്പ്പെടുത്തിയതാണ് ഓണാഘോഷവുമായി ബന്ധപ്പെട്ട കഥയായി പുരാണങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. അസിറിയയിൽ നിന്ന് ഇന്ത്യയിലെത്തിയവർ മധ്യ ഇന്ത്യ യും- ഭൂമിയും , പിന്നീട് ഉത്തരേന്ത്യയും - സ്വർഗവും- , തെക്കേ ഇന്ത്യയും -പാതാളവും - ആക്രമിച്ച് കീഴടക്കി ഭരിച്ചു. ഇന്ത്യ അവരുടെ നാടായി മാറി. ആദിമദ്രാവിഡർ വന്നുകയറിയ ആര്യൻമാർക്കെതിരെ യുദ്ധം ചെയ്തത് സ്വാഭാവികം. പക്ഷേ ക്രമേണ ആര്യന്മാർ ശക്തന്മാരായി. ദ്രാവിഡ രാജാവിനെ തോൽപ്പിച്ച് തെക്കോട്ട് ഓടിച്ചു വിട്ടു. മൂന്നടി കൊണ്ട് സ്വർഗവും ഭൂമിയും പാതാളവും വാമനൻ സ്വന്തമാക്കിയത് ആര്യന്മാരുടെ അധിനിവേശത്തെ സൂചിപ്പിക്കുന്നു. ദ്രാവിഡ രാജാവ് (അസുര രാജാവ്) അഭയം പ്രാപിച്ച പാതാളം കേരളമാണെന്ന് ചിലർ കരുതുന്നു. വാമനൻ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ്. ഇന്നു കാണുന്ന കേരളം എന്നൊരു പ്രദേശം അന്നു ഉണ്ടായിരുന്നിരിക്കില്ല. കാരണം, ആറാമത്തെ അവതാരമായ പരശുരാമനാണല്ലോ കേരളം മഴുവെറിഞ്ഞ് കടലിൽ നിന്ന് വീണ്ടെടുത്തത്. വാമനനായ ആര്യ നായകൻ, ദ്രാവിഡ രാജ-ാവായ ബലിയെ തോൽപിച്ച്, ഇന്ന് കേരളം ഉള്ളയിടത്ത് അന്നുണ്ടായിരുന്ന പാതാളക്കടലിലേക്ക് താഴ്ത്തിയിരിക്കണം
163
ഒമ്പതാം നൂറ്റാണ്ടിൽ ചോളഭരണകാലത്ത് തമിഴ്നാട്ടിലെ പല നാടുകളും ഭരിച്ചത് ബാണവംശജരായ നായകന്മാരായിരുന്നു. മഹാബലിയുടെ പിന്മുറക്കാരാണ് തങ്ങളെന്ന് ബാണവംശക്കാർ അവകാശപ്പെട്ടു. വാസ്തവത്തിൽ ബാണന്മാർ ആന്ധ്രയിലെ ഒരു പ്രാചീന ഗോത്രം മാത്രമാണ്. പത്താം നൂറ്റാണ്ടിൽ പല്ലവരുടെ കീഴിൽ അവർ ശക്തരായി തീരുകയുണ്ടായി. പതിമൂന്നാം നൂറ്റാണ്ടിൽ പാണ്ഡ്യരാജ്യശക്തി ക്ഷയിച്ചപ്പോൾ അവരിൽ ചിലർ കേരളത്തിലേക്ക് കടന്നു. അങ്ങനെ പ്രബലനായി തൃപ്പൂണിത്തുറയും തൃക്കാക്കരയും മറ്റും ഭരിച്ച ഒരു മാവേലി മന്നൻ, ഒറീസയിലും കർണാടകത്തിലും നടപ്പുള്ളതും മഹാബലിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ടതും ആയ ആഘോഷത്തെ കേരളത്തിലും കൊണ്ടാടാമെന്ന് വെച്ചു. അങ്ങനെ അദ്ദേഹം തന്റെ കുടുംബമാഹാത്മ്യത്തെ കേരളത്തിലെ കൊയ്ത്തുത്സവവുമായി ബന്ധപ്പെടുത്തി ഓണാഘോഷമാക്കി ഉയർത്തി.
164
ഓണവുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. മലയാളനാടിന്റെ ഈ ഉത്സവക്കാലത്തെ ഗംഭീരമാക്കുന്ന നിരവധി ആചാരാനുഷ്ഠാനങ്ങൾ! ലോകത്തെല്ലായിടത്തുമുള്ള മലയാളികളുടെയും മലയാളനാടിന്റെയും ഉത്സവം... നമ്മുടെ സംസ്ഥാന ഉത്സവം... ഓണം ! കർക്കിടകത്തിലെ പേമാരിയും കാർമേഘങ്ങളും ഒഴിഞ്ഞ് ചിങ്ങമാസത്തിലാണ് ഓണം ആഘോഷിക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട് ആചരിച്ചുപോരുന്ന നിരവധി ആചാരങ്ങളുമുണ്ട്. ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങളെ പരിചയപ്പെടുത്തുകയാണ് ചുവടെ.
165
പത്ത് ദിവസത്തിലധികം നീളുന്ന ആഘോഷ പരിപാടികളാണ് ഓണത്തിനുള്ളത്. അത്തം നാളിൽ തുടങ്ങുന്ന ആഘോഷങ്ങൾ തിരുവോണം കഴിഞ്ഞും മൂന്നോ നാലോ ദിവസങ്ങൾ കഴിഞ്ഞാണ് കൊടിയിറങ്ങുക. അത്തദിനം മുതൽ രാവിലെ നേരത്തേ കുളിച്ചൊരുങ്ങി വീട്ടുമുറ്റത്ത് പൂക്കളമിടും. ചാണകം മെഴുകിയാണ് പൂക്കളമിടുക. പൂക്കളമിടുന്നതോടെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. തുടർന്നുള്ള ദിവസങ്ങളിൽ പൂക്കളത്തിന്റെ വലിപ്പവും കൂടും. ഉത്രാടവും തിരുവോണവുമെത്തുമ്പോൾ പൂക്കളം ഏറ്റവും വലിപ്പത്തിൽ ആയിരിക്കും. മൂലം നാളിൽ മാത്രം ചതുരാകൃതിയിൽ ആണ് പൂക്കളം ഇടുക. ബാക്കിയെല്ലാ ദിവസങ്ങളിലും വൃത്താകൃതിയിൽ ആയിരിക്കും പൂക്കളം. അത്തം നാളിൽ മാവേലിയെ വരവേൽക്കാനായി ഐശ്വര്യവും സമൃദ്ധിയും വിളിച്ചോതുന്ന ഓണപ്പാട്ടുകളുമുണ്ടാകും.
166
ഉത്രാടം നാളിലെ
167
ഓണക്കാഴ്ച സമർപ്പണമാണ് ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ അടുത്തത്. പണ്ടുകാലങ്ങളിൽ ജന്മിമാർക്ക് കുടിയാന്മാർ വാഴക്കുല ഓണാക്കാഴ്ചയായി സമർപ്പിക്കുന്ന രീതി ഉണ്ടായിരുന്നു. ഇപ്പോൾ അതിനുപകരം ക്ഷേത്രങ്ങളിൽ ആണ് വാഴക്കുലകൾ സമർപ്പിക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ആയിരക്കണക്കിന് വാഴക്കുലകൾ ഓണക്കാഴചയായി ലഭിക്കാറുണ്ട്. നായർ കുടുംബങ്ങളിൽ കാരണവർക്ക് (കുടുംബത്തിലെ മുതിർന്നയാൾ) വാഴക്കുലയും പച്ചക്കറികളും ഓണാക്കാഴ്ചയായി നൽകുന്ന രീതിയുമുണ്ട്.
168
തിരുവോണനാളിൽ തിരുവോണ ദിവസം പല വീടുകളിലും പൂക്കൾ കൊണ്ട് അലങ്കരിച്ച ഊഞ്ഞാൽ കെട്ടുന്ന രീതിയും കേരളത്തിൽ ചിലയിടങ്ങളിൽ ഉണ്ട്. യുവതീയുവാക്കൾ മനോഹരമായ നാടൻപാട്ടുകൾ കേട്ടുകൊണ്ട് ഊഞ്ഞാലാടും. തിരുവോണത്തിന്റെ പിറ്റേന്നാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ വിരുന്നിന് വിളിക്കുക. ചോറും കറികളും ഉപ്പേരികളും മോരും രസവും പപ്പടവും പായസവുമൊക്കെയായി വിഭവസമൃദ്ധമായ സദ്യ ഒരുക്കിവെച്ചാണ് വിരുന്നിന് ക്ഷണിക്കുക. പലരും ബന്ധങ്ങൾ പുതുക്കുകയും ബന്ധങ്ങൾ ദൃഢമാക്കുകയും ചെയുന്നത് ഈ വിരുന്നിലാണ്. ഓണം സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന ആഘോഷമാകുന്നത് അങ്ങനെയാണ്.
169
വള്ളംകളി ആറന്മുള വള്ളംകളിയാണ് ഓണത്തിന്റെ ആഘോഷങ്ങളിൽ വേറിട്ട് നിൽക്കുന്ന ഒന്ന്. വലിയ ജനപങ്കാളിത്തവും ആവേശവും ഉള്ള വള്ളംകളി മത്സരമാണ് ഇത്. പമ്പാനദിയിൽ നിരവധി ചുണ്ടൻവള്ളങ്ങളും നൂറുകണക്കിന് തുഴച്ചിലുകാരും ഈ മത്സരത്തിൽ പങ്കെടുക്കുന്നു. എല്ലാ വഞ്ചികളിലും പാട്ടുകൾ പാടി തുഴച്ചിലുകാരുടെ ആവേശം വർദ്ധിപ്പിക്കാനായി വഞ്ചിപ്പാട്ടുകാരും ഉണ്ടാകും. അമരച്ചാർത്തും മുത്തുക്കുടയും കൊടിയുമൊക്കെ ഉപയോഗിച്ച് അലങ്കരിച്ച വള്ളങ്ങളാണ് ഓരോ ദേശക്കാരും മത്സരത്തിന് ഇറക്കുന്നത്. കണ്ണിന് കുളിർമ്മ നൽകുന്ന അനുഭവമാണ് ഓരോ വള്ളംകളിയും. നിരവധി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ആഘോഷം കൂടിയാണ് ആറന്മുള വള്ളംകളി.
170
പുലിക്കളി തൃശ്ശൂരിലെ പുലിക്കളിയാണ് ഓണക്കാലത്തെ ഏറ്റവും വർണ്ണാഭമായ ആഘോഷം. നാലാം ഓണത്തിനാണ് പുലിക്കളി അരങ്ങേറുക. പുലിവേഷം കെട്ടിയ വിവിധ ദേശങ്ങളുടെ പുലിക്കളിക്കാർ പുലികളിയുടെ ദിവസം തൃശൂർ നഗരത്തിലെ റോഡുകളിൽ ചുവടുവെയ്ക്കും. നിരവധി കാഴ്ചക്കാരാണ് ഇത് കാണാനെത്തുക. തൃശൂർ പൂരം കഴിഞ്ഞാൽ തൃശൂരുകാർ ഏറ്റവും ആഘോഷിക്കുന്ന സാംസ്കാരിക ഉത്സവവും പുലിക്കളി ആണ്.
171
തൃക്കാക്കരയിലെ ഓണം തൃക്കാക്കരയപ്പനെ ഒരുക്കലാണ് ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ സവിശേഷ പ്രാധാന്യം അർഹിക്കുന്ന മറ്റൊന്ന്. തിരുവോണ ദിവസമാണ് തൃക്കാക്കരയപ്പനെ ഒരുക്കുന്ന ചടങ്ങ് നടക്കുക. കളിമണ്ണിൽ തീർത്ത രൂപങ്ങളാണ് തൃക്കാക്കരയപ്പൻ എന്ന് വിളിക്കപ്പെടുന്നത്. അരിമാവ് ഉപയോഗിച്ച് തൃക്കാക്കരയപ്പനെ അലങ്കരിക്കുന്ന രീതിയും ഉണ്ട്. അടയും, അവിലും മലരുമൊക്ക തൃക്കാക്കരയപ്പന് നിവേദിക്കുകയും ചെയ്യും. ആർപ്പുവിളിച്ചാണ് തൃക്കാക്കരയപ്പനെ വീട്ടിലേക്ക് ക്ഷണിക്കുക.
172
ഓണസദ്യയും ഓണക്കോടിയും ഓണം ആഘോഷങ്ങളിൽ തിരുവോണ ദിവസമാണ് ആഘോഷം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുക. അതിരാവിലെ തന്നെ കുളിച്ച് ഓണക്കോടിയുടുത്ത് (പുതിയ വസ്ത്രങ്ങൾ) മഹാബലിയെ വരവേൽക്കാൻ ഓരോ മലയാളിയും ഒരുങ്ങും. നിരവധി വിഭവങ്ങളോട് കൂടിയ സദ്യയും സംഗീത നൃത്ത പരിപാടികളുമൊക്കെ തിരുവോണ നാളിൽ ഉണ്ടാകും. ചോറ്, പരിപ്പുകറി, സാമ്പാർ, അവിയൽ, എരിശ്ശേരി, കാളൻ, ഓലൻ, തോരൻ, അച്ചാർ, പപ്പടം, ശർക്കര വരട്ടി, പായസം തുടങ്ങിയ കേരളീയ വിഭവങ്ങൾ തിരുവോണ നാളിലെ സദ്യയിൽ ഉണ്ടാകും. വാഴയിലയിലാണ് ഓണസദ്യ വിളമ്പുക. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നാണ് ഓണസദ്യ കഴിക്കുക.
173
ഓണക്കളികൾ ഓണസദ്യ കഴിച്ചുകഴിഞ്ഞാൽ പിന്നെ ഓണക്കളികളുടെ സമയമാണ്. ഓണത്തല്ല്, കുമ്മാട്ടിക്കളി, കൈകൊട്ടിക്കളി തുടങ്ങിയ കേരളത്തിലെ തദ്ദേശീയ കളികളാണ് ഓണക്കളികളിൽ ഉൾപ്പെടുന്നത്. പ്രാദേശികമായി ഓണക്കളികളിൽ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. വടംവലി, തീറ്റമത്സരം തുടങ്ങിയ മത്സരങ്ങളും അടുത്തകാലത്തായി പ്രചാരം നേടിയിട്ടുണ്ട്. പൊന്നിൻ ചിങ്ങവും പൊന്നോണവും ഒരിക്കൽക്കൂടി പടിവാതിലിൽ എത്തിക്കഴിഞ്ഞു. ആഘോഷങ്ങൾക്ക് ഒട്ടും കുറവ് വരുത്താതെ ഇത്തവണയും നമുക്ക് ഓണത്തെ വരവേൽക്കാം. എല്ലാവർക്കും ഓണാശംസകൾ!

Meaning & Translation

Verse 1
Among the rituals of Onam, the offering of Onakazhcha (Onam offerings) holds importance. In temples including Guruvayoor, offerings of banana bunches are made. There are also those who offer vegetables and other agricultural produce. However, the ancient history of Onakazhcha offerings was a sorrowful situation where the landlord took away the fruits of the labor of the farmers working on the land.
Verse 2
According to the agreement with the landlord, Onakazhcha offering was a compulsory levy that the tenant had to pay. The tenant had to give the best banana bunches and crops obtained from farming to the landlord. The tenants offering the 'kazhcha' would receive meager gifts from the landlord. This offering was an example of servitude. The landlord was the owner of the land, the tenant had possession rights, and the agricultural laborer worked on the land.
Verse 3
The great poet Changampuzha's poem 'Vazhakkula' (The Bunch of Bananas) brings forth the old Onam reality of this 'kazhakkula' offering. 'Before the hut of the Malayappulayan, on a rainy day, a banana plant was planted.' The Malayan and his family, who nurtured the plant, considered it a relief from hunger. The poet sings that Thiruvonam arrived at Malayan's hut when the banana plant bore fruit. The children eagerly awaited the fruit. Finally, the desired banana bunch had to be given by the Malayappulayan to the landlord as Onakazhcha. Knowing this, Malayan's children cried together in the hut. Changampuzha sang that while the master's children slept after a sweet palada sadhya in their mansion, the servant's children drank water from the stream. This was the condition of the old Onakazhcha.
Verse 4
Even today, banana bunches are the main offerings in temples. The Onakazhcha offering at Guruvayoor is very famous. Thousands of banana bunches are offered by devotees at Guruvayoor on Uthradam day. The Chengalikodan variety of plantain banana bunch is used for the offering. It is also called Chengazhikodan. In many places in Thrissur, this banana variety is cultivated specifically for Onakazhcha offerings. The banana bunches received from the offerings on Uthradam day are used to make Pazhapradhaman (banana pudding) for Thiruvonam at Guruvayoor. In Thiruvananthapuram, at the Kowdiar Palace, as a remnant of the royal rule, there is a ceremony where tribal communities offer Onakazhcha.
Verse 5
Onam is one of the biggest festivals celebrated in Kerala. Onam is considered both the national festival and cultural festival of Kerala. In 1961, the government led by Chief Minister Pattom Thanu Pillai officially declared Onam as the national festival of Kerala. It is also a harvest festival. Therefore, it is celebrated as a festival of prosperity, abundance, and joy. This beautiful festival is celebrated by Malayalis worldwide, irrespective of caste or religion. Since then, Onam has become a public celebration of Kerala under the patronage of the government.
Verse 6
The Onam celebration, starting from the Atham day in the month of Chingam, continues for sixty-one days, with Thiruvonam being celebrated with importance and extending until Chathayam day. Laying Pookalam (flower carpet) is the main ritual on Atham day. Thiruvonam is the most important day. Uthradam and Avittam are other important days in this celebration. Among these, 'Uthrada Paachil' (Uthradam rush) is a term used for the preparations for Thiruvonam.
Verse 7
Arranging colorful Pookalam, wearing new clothes, swinging on Oonjal, and visiting relatives...
Verse 8
Visiting friends, preparing a grand feast (sadya), everyone sitting together and eating the sadya, offering plantain bunches (kazhcha kula samarpanam), and lighting the Thiruvona Vilakku are some of the rituals of Onam. Locally, many art and sports competitions and entertainments are held in connection with Onam. Pulikali, boat races, Kummattikali, Atthachamayam, Kaikottikali or Thiruvathira, singing Onam songs, tug-of-war, Sundarikku Pottukuthu, and Uriadi are some of them. It can be said that many such celebrations help to a certain extent in relieving mental stress in daily life and strengthening unity among people.
Verse 9
Onam falls in August-September in the Gregorian calendar and in the Chingam month in the Malayalam calendar. One legend states that this festival is celebrated in memory of Mahabali's benevolent rule. Although there are many legends and historical records regarding Onam, it is ultimately a harvest or trade festival. Experts believe that Onam in Kerala originated from Tamil Nadu. Until AD, the Dravidian region, i.e., ancient Tamilakam, was similar in many ways. This festival began as a symbol of remembrance, specifically the remembrance of Mahabali. It extends from Kaliyanuvekkal during Karkidaka Sankranti (end of Mithunam) to the twenty-eighth Onam via Ayilyam in Kanni.
Verse 10
Onam is the main festival of the Thrikkakara Vamanamoorthy Temple in the Kochi urban area of Ernakulam district. The festival here, which begins on the Atham day and concludes on Thiruvonam, lasts for ten days. It is believed that Thrikkakara is the abode of Onathappan. Lord Mahavishnu is the main deity of the Thrikkakara temple, but the temple is known for the Vamana concept. Perhaps Vamana achieved victory over Mahabali in Thrikkakara. There is a popular legend that Vamana pushed Mahabali down to Patala. However, a story of him being pushed down is not mentioned anywhere. The story of Mahabali is found in the Bhagavata Purana. In it, it is stated that he was made the emperor of Sutala, which is more beautiful than heaven, and there Lord Mahavishnu stood as his doorkeeper, and in the next Manvantara, he would rule in Swargaloka as Indra. This is the legend of Thrikkakara.
Verse 11
Although it is a legend that Keralites celebrated Onam, historical records reveal that Onam celebrations took place much earlier in Kerala and in Tamil Nadu, including Madurai, as evidenced by Sangam literature. The first references to Onam are found in the Sangam period work 'Maduraikanchi'. Maduraikanchi, in verses from five hundred and ninety onwards, states that Thiruvonam is celebrated as the holy day of Thirumal or Mahavishnu. Thiruvonam is a special day in Vaishnava temples. Among the twenty-seven nakshatras, Thiruvonam is important for Mahavishnu. Later, it transformed into an agricultural and commercial festival. It was during this time in the Chingam month, after the heavy rains and adverse weather of Karkidakam, that foreign ships used to dock more frequently in Kerala for spice trade. This is why this month, which brought gold, came to be called Ponnam Chingam (Golden Chingam), and Onam was called Ponnonam (Golden Onam). In Kerala, trade was more important than the harvest itself.
Verse 12
Behind the name: During the Sangam period, people in Kerala and Tamil Nadu spent the monsoon season in devotion and study. It rained continuously for six months. After the clouds and rain cleared, trade resumed on the Thiruvonam day of the Shravana month. The Pali equivalent of Shravana is Savanam. Its original form evolved according to Pali's own rules to become Avana and later Onam. From the first day of trade until then, ships that had been anchored far away would arrive with gold. That is the reason behind the names Ponnam Chingam (Golden Chingam) and Ponnonam (Golden Onam).
Verse 13
Legends: Onam is a festival with multiple legends. The most prominent among them is the story of Mahabali. In the Bhagavata Purana, in the Eighth Skandha, chapters eighteen to twenty-three, it describes the Vamana avatar of Lord Mahavishnu and Emperor Mahabali, connecting Onam with Mahabali and Vamana from the Bhagavata.
Verse 14
Mahabali was the grandson of Prahlada, who was a devotee of Vishnu and a king of Asuras. The word Mahabali means 'one who made a great sacrifice'. Mahabali's (Maveli's) reign was so prosperous that even the Devas were envious. During his time, all humans were equal. There was no theft, deceit, or false words. Goddess Mahalakshmi, the deity of prosperity, flourished in Maveli's kingdom. Everyone was prosperous everywhere. Meanwhile, Mahabali developed a desire to conquer Swargaloka (heaven) and become the emperor of the three worlds. The frightened Devas sought refuge in Mahavishnu. Aditi, the mother of the Devas, performed penance to Mahavishnu and received a boon to protect her children, the Devas.
Verse 15
While Mahabali was performing the 'Vishwajith' yagna, Mahavishnu, who had incarnated as Vamana, asked for three paces of land as alms. However, Mahabali, understanding this but disregarding the prohibition of his Asura guru Shukracharya, granted Vamana permission to measure out three paces of land. Mahabali had realized that the one who came in the form of Vamana was indeed the Lord.
Verse 16
Vamana, who grew to touch the sky, used his foot as a measuring scale. With the first two paces, he measured Swarga (heaven), Bhumi (earth), and Patala (netherworld). When there was no space left for the third pace, Mahabali offered his head.
Verse 17
Pleased, Vamana freed Mahabali from his ego with his foot's touch and elevated him to Sutala, a realm superior to Swarga, where Vamana himself became his doorkeeper. He also granted Mahabali the boon of becoming Indra in the next Manvantara. Additionally, Mahabali was blessed to visit his subjects once a year on Thiruvonam day, until the end of the world (Pralaya), to see them in all prosperity. Thus, it is believed that every year on Thiruvonam day, Mahabali, accompanied by Vamana, invisibly visits his subjects.
Verse 18
There is another interpretation for this. It is said that Vamana incarnated to curb Mahabali's arrogance. Mahabali later understood who Vamana was and offered his own head for the third step as atonement for his sins. This legend, which states that the Lord granted Mahabali moksha (liberation) and freed him from the cycle of birth and death, is however, not as widely popular.
Verse 19
[Edit] There is another legend related to Parashurama concerning Onam. Parashurama, who liberated the land of Kerala from Varuna and donated it to Brahmins, later had a disagreement with them. Following the Brahmins' apology and request, he promised to appear once a year in Thrikkakara. This day is also conceived as Onam. However, conclusions suggest this is also a myth. Works describing stories about Parashurama were composed after the tenth century, whereas Kerala had already formed as a region long before that.
Verse 20
[Edit] Although not as influential as the Maveli Purana, there are also stories linking Onam to Sree Buddha. Buddhist followers believe that Prince Siddhartha entered the path of Sravana (monkhood) after enlightenment on the Thiruvonam day of the Sravana month. They argue that ancient Kerala, where Buddhism held sway, celebrated Onam to commemorate this acceptance of the Sravana path. The linguistic evolution of 'Sravanam' to 'Onam' is presented as strong evidence for this.
Verse 21
Onam is also celebrated as a remembrance of a Buddhist Kerala emperor, who ruled most efficiently with the welfare of his subjects as his goal, being ostracized by the conspiracies and might of Brahmins and Kshatriyas solely because he was a Buddhist, leading to the re-establishment of Brahmanical religion, alongside Kerala's harvest festival. The words "Onam, Thiruvonam" are derivatives of 'Sravanam'. The term 'Sravanam' is Buddhist. Buddha's disciples are known as Sramanas. Buddha himself was also referred to as Sramana. Sravanam is the month for entertainment and rest. Yellow color is important for Onam. The yellow mundu (dhoti) and yellow flowers given as Onakkodi (new clothes for Onam) symbolize Lord Buddha giving yellow robes to those who entered the path of Sramana. The yellow flower called 'Onappoovu' has five petals, which are considered a symbol of the Panchasheelas (Five Precepts) in Buddhist Dharma. To eradicate Buddhism in Kerala...
Verse 22
Acts of violence and aggression have occurred. Onathallu, Cheripporu, Velakali, and Padeni are some of the rituals that evoke their memory. It is evident from the rituals of Sanghakali that Namboothiris took up arms to drive out Buddhism. Onam was celebrated as a grand festival throughout Tamilakam, where Buddhist culture flourished, especially in Madurai, the capital of the Pandya kingdom. There are references to Onam in the work 'Madurai Kanchi'. [23]
Verse 23
Cheraman Perumal [Edit] Logan, the author of the Malabar Manual, has linked the Onam celebration with Cheraman Perumal. Logan wrote about Onam, stating that Perumal converted to Islam and went to Mecca on the day of Thiruvonam in the month of Chingam, and that this pilgrimage is commemorated festively, which became the reason for Onam celebrations. Cheraman Perumal converted to Islam and died on his way back. Some historians argue that Cheraman Perumal, who ruled Thrikkakara, was falsely accused of Brahminicide, excommunicated, and exiled. However, to appease the people who loved him dearly, he was granted permission to enter the country only on the day of Thiruvizha every year, and he left the kingdom after providing for his dependents. It is perhaps in his memory that Onathappan is still consecrated today as Thrikkakkarayappan. [17][verification needed]
Verse 24
Samudragupta-King Mantha [Edit] In the 4th century CE, Thrikkakara was the capital of the Kerala kingdom. [original research?] Some believe that Onam was implemented by King Manna, who ruled there at that time, as there is evidence from Allahabad inscriptions to understand this, making it a historical fact. The Manthatavu mentioned in it was a famous King of Kerala. It is stated in the inscriptions [which?] that when Samudragupta attacked South India, he attacked Thrikkakara, but Samudragupta, impressed by King Mantha's defense and skill, sought a truce. Following a glorious end to the war for Kerala, the King issued a proclamation to celebrate Onam as a national festival in memory of that war victory. Proponents of this view also say that this King was an incarnation of Mahabali. [24] However, others argue that since Thrikkakara could not be attacked by sea, this King might have been from Kuttanad/Maveli, which was the Chera capital at that time. The reasoning behind this conclusion is that the name Maveli came from the significant fort (veli) in Mavelikkara (Odanad), and Mavelikkara was the Chera capital.
Verse 25
Grain Deity [Edit] P. Ranjith suggests that Maveli, whom Vamana pushed into the netherworld, visiting the earth during Onam, is a generalization of the seed deity that lies deep in the earth and sprouts once a year. [25] The form of Thrikkakkarayappan, made in a conical shape from unbaked clay taken from the agricultural field itself, is said to be related to the worship of plant deities found in conical shapes in many places.
Verse 26
History [Edit] Ancient references to Onam have been found by clearly analyzing Sangam literature (from 300 BCE). Onam was then called Indravizha. Historically, it is clear from this that it is the victory of Indra, meaning the victory of Vamana is celebrated. Vishnu's 5th incarnation, Vamana, is prepared as Thrikkakara Appan, and this ritual is Hindu religious cathedral worship, as stated in Nammalvar's works. It can be understood that the temples in the 108 Divya Desams are related to Onam [26]. N.V. Krishnavariyar has stated that Onam is not a Keralite or Indian custom. It is said that Onam rituals originated in ancient Assyria in Iraq. This custom was associated with temples known as Ziggurats there. N.V. indicates as evidence that Onam rituals migrated to India when Assyrians established themselves in South India around 2000 years before Christ, and that we consecrated Thrikkakkarayappan in the model of Ziggurat temples. [27] In India, generally in the states of Andhra and Karnataka...
Verse 27
Onam celebrations were prevalent specifically in Tamil Nadu. He points out other ceremonies reminiscent of Onam, such as Cheroppor, Athachamayam, and Onakkodi, which recall the Onathallu (Onam fight) during the Onam celebrations in Madurai, similar to the names of Tirupati and Thrikkakara. Based on this conclusion, it can be inferred that the Arya-Dravidian conflicts appeared as Devasura wars in the Puranas.
Verse 28
Onam is also mentioned in 'Madurai Kanchi,' one of the ten songs in Sangam literature. It describes Onam being celebrated in Madurai, the capital city of the Pandya king 'Mankudi Maruthanar,' who lived in the second century BC. The Onam celebration in Madurai was on the day of Shravana Pournami. 'Onasadya' was also important in the Madurai Onam celebration, which was in memory of Vamana, who defeated Mahabali. Onam is also mentioned in 'Thirumozhi,' a book by Periyazhvar, who lived in the early ninth century. They might have celebrated Onam by borrowing or imitating it from the Cheras. However, it was celebrated in connection with the harvest of crops. This is evidence that more agriculture was practiced in Marutam Thinai, i.e., Tamil Nadu, even in ancient times.
Verse 29
According to Logan Sahib, the author of the Malabar Manual, Onam began to be celebrated from AD 825. Logan also states that Bhaskara Ravi Varma started it in memory of Mahabali. Kerala historian Krishnapisharadi says that Onam began to be celebrated between AD 620 and 670. The Arab traveler Al Biruni, who visited Kerala in the eleventh century, the Egyptian traveler Al Idrisi, who came in 1154, and the French traveler Benjamin, who came in 1159, all describe the Onam of Malayalis, its celebrations, and games.
Verse 30
Stone inscriptions about Onam celebrations have also been found. Written in the 10th century, they state: 'The annual Onam celebrations help maintain peace and tranquility among the people here'.
Verse 31
Onam is also mentioned in the Thiruvaat inscription of King Sthanu Ravikulasekhara in the tenth century itself. Foreign-made goods were offered as Onam gifts, and the supervision of the twelve-year national festival was undertaken. Legend has it that all the kings of Kerala used to arrive at Thrikkakara to participate in that 'Palli Onam'. In due course, this was conducted at Kanakakkunnu Palace, and later the Kerala government took it over.
Verse 32
Onam is also mentioned in 'Unnunooli Sandesham,' composed in the fourteenth century, and in the work of Ududandashastri, written in the fifth century. Friar Odoric, who arrived for religious propagation in 1286, and Reeg Nelly, who resided in Kozhikode in 1347, both mention Mahabali's return in their writings. The Assyrian 'Pinor John,' who visited Kerala in AD 1200, writes in his work 'Memories' as follows: [Reference required]
Verse 33
"A special festival is taking place here. It is filled with the memory of a benevolent ruler. People live these days with great joy. They share their happiness by showcasing various games."
Verse 34
A Sanskrit poet named Uddandashastri has written about a festival called 'Shravana'. It is believed to be Onam.
Verse 35
The Nayakas, who were ancient tribal descendants from Andhra called Banar, claimed Mahabali's lineage and ruled many parts of Tamil Nadu during the Chola period in the ninth century. In the thirteenth century, when conditions in Tamil Nadu became unfavorable, some of them came to Kerala. Among them, a powerful king named 'Maveli,' who ruled Thrippunithura and Thrikkakara, formulated the Onam celebration by connecting the festivities related to Mahabali's legend in Orissa and Karnataka with Kerala's harvest festival. This is the conclusion of historian K. Balakrishna Kurup.
Verse 36
Onam Celebrations [Edit] Kaliyanu Vekkal [Edit] This is a ritual observed in the month of Karkidakam. With this, the Onam rituals begin. It is believed that Kaliyan is the lord of Karkidakam. It is thought that if Kaliyan is angered, Karkidakam will be troubled, and if pleased, all prosperity will come.
Verse 37
Food that seems dear is offered to Kaliyan, remembering him, in a coconut shell. With mango leaves, arrowroot leaves, green coconut fronds, and banana stems, figures of a bull, yoke, plough, hoe, and palm-leaf hat are made. These are offered along with food to Kaliyan at dusk, accompanied by shouts, ululations, and musical instruments. People loudly chant, 'Oh Kaliyan, Kaliyan... Have mercy, Lord!'
Verse 38
Athapookalam: The Onapookalam (flower carpet) is a major celebration during Onam. Preparations begin from Atham to welcome King Mahabali, who arrives on Thiruvonam day. The saying goes, 'Atham is the tenth Onam.' A base is made in the courtyard, smeared with cow dung, and then the flower carpet is arranged. The pookalam starts being arranged from the Atham day in the month of Chingam. On the first day, Atham, only one type of flower is allowed, and red flowers should not be used. On the second day, two types of flowers, on the third day, three types, and so on, with the size of the pookalam increasing each day. Hibiscus flowers are only placed in the pookalam from Chothi day. On Uthradam day, the pookalam is arranged to its maximum size. On Moolam day, the pookalam should be square-shaped. Often, Onathappan and Mahabali figures are also placed within it.
Verse 39
Thiruvonam Day Rituals: The rituals for Onam have regional variations. Typically, on Thiruvonam morning, after bathing and wearing new clothes, one sits on an Avani Palaka (wooden plank) in front of the Onapookalam. In front of the symbolic form of Onathappan, rice flour paste is poured, flower bunches are arranged, and Poovada (sweet rice cake) is offered. This is an indispensable ritual on Onam day. The figures are sculpted from clay and dried in the sun for two days. Similar to other pujas, Darbha grass is spread on a fresh plantain leaf, Thrikkakkarayappan is invoked and seated, and Ada is offered to him.
Verse 40
Among the Thiruvonam rituals, welcoming Emperor Mahabali at the Thrikkakara Temple holds great importance. Legend has it that 'Thrikkalkara' (Thrikkakara) originated from the meaning 'the land where Vamana's foot fell.' Thrikkakara is the only temple in ancient Kerala's capital region dedicated to the concept of Vamana. Here, Lord Vamana is worshipped as the deity of Mahavishnu.
Verse 41
The custom of buying and gifting new clothes (Kodivastram) to children and adults during Onam is observed throughout Kerala. The small dhoti bought for children to wear is called 'Onam Mundu.' Typically, it is a single dhoti made of handloom fabric with a kasavu (gold border).
Verse 42
Thrikkakkarayappan: In the southern parts of Thrissur district, there is a custom of arranging Thrikkakkarayappan on Thiruvonam day. Thrikkakkarayappan is the presiding deity of the Thrikkakara Temple in Ernakulam district, who is Mahavishnu or Vamana. Onam is also the main festival of this temple. In Palakkad regions, this ritual begins on Uthradam day. Thrikkakkarayappan is made of clay several days before Onam. On the eve of Onam, i.e., Uthradam day, before dusk, this Thrikkakkarayappan is placed in the front yard. Thrikkakkarayappan is arranged in the courtyard or verandah to welcome Mahabali. A kolam (decorative pattern) is drawn with rice flour, and on top of it, the clay-made Thrikkakkarayappan is installed. This is also called 'Onam Kolluka' (observing Onam). (Nowadays, Thrikkakkarayappan is also made of wood.) Thrikkakkarayappan is seated on a small pedestal and adorned with Thumba flowers and other blossoms. A lit traditional lamp (Nilavilakku), incense sticks, cooked Ada, cut coconut, flattened rice (Avil), puffed rice (Malar), and other offerings are placed alongside. For three days, the head of the household himself worships this Thrikkakkarayappan in the morning and evening. Some also believe that Thrikkakkarayappan is a symbol of Buddhist stupas. In some places, there is a tradition that only food offered to Thrikkakkarayappan should be consumed.
Verse 43
| “ | Oh Thrikkarappa, come to the doorstep, come to see the pookalam I have laid (repeated three times) Arppe.... rwo rwo rwo | ” | With this chant, a piece of Ada is offered to Ganesha and Mahabali. This is the ritual of welcoming Onathappan. Subsequently, kolams made of rice flour are drawn in other parts of the house. This is seen as a symbol of prosperity. Onasadhya (Onam feast) is the main item on Thiruvonam day. There is a belief that on Onam day, a feast should be given to the animals and ants in the house. Rice flour is given to ants and others.
Verse 44
Sugar syrup is thickened and placed in small pots at various spots. After this, Onam games are played. After Onam, the practice of immersing the clay idol of Thrikkakkarayappan in water bodies was prevalent in many places.
Verse 45
Onakkazhcha (Onam Offering): According to the agreement with the landlord, Onakkazhcha was a compulsory offering that the tenant had to give. From ancient times, a bunch of plantains was the main offering. The best bunch among them was given as the offering. Landlords used to give Onakkodi (new clothes), pudavas (sarees), and sadhya (feast) to the tenants who made offerings. This indicates the subservient nature of the tenant-landlord relationship. While landlords celebrated Onam by selling land, the commoner (Koran) had only gruel in a leaf cup, a deplorable, excluded state in Kerala. However, today, the offerings are not made by tenants to landlords.
Verse 46
Today, Kaazhchakkulas (offering bunches of plantains) are offered to temples. The offering of Kaazhchakkula at Guruvayoor temple has been famous since ancient times. Thousands of Kaazhchakkulas are offered by devotees to Guruvayoorappan on Uthradam day. Kaazhchakkula cultivation is carried out in places like Chengazhinad (Choondal, Puthoor, Peramangalam, Velur, Erumapetty, Pazhunnana) in Thrissur district. It is also a custom for the bride's family to bring Kaazhchakkula to the groom's house for the Onam of the first year after marriage. However, such golden-colored bunches are not only for the groom's family. Neighbors and workers also have a share in it. This is the case for Christians and Hindus. The Muslim community has a difference; here, the groom's family gives the Kaazhchakkula to the bride's family. Today, in Thrissur and nearby areas, the trade of Kaazhchakkulas is a passionate business involving thousands of rupees.
Verse 47
Uthradappachil (Uthradam Rush): Uthradappachil refers to the rush made by Malayalis on Uthradam day (the day before Thiruvonam) to buy all the necessary items for the next day's Onam celebrations, as part of the final preparations. Uthradam is the day when Malayalis buy everything needed for Onam. The purpose of Uthradappachil is to ensure that all Onam essentials for the kitchen and other needs are within reach.
Verse 48
Onasadhya (Onam Feast): The main attraction of Onam is the Onasadhya. The saying goes, 'One must experience Onam by eating.' Onam Sadhya should be served to everyone in the house, guests, rightful claimants, and even pets. It is customary to give a portion of the Onasadhya to pets in addition to the food.
Verse 49
The Onasadhya consists of more than 12 (or even more than 26) dishes, including Upperi (fried chips), banana, pappadam, and payasam. Rice (red rice), Olan, Rasam, Injippuli, Pachadi, Sambar, Aviyal, Parippukari, Erissery, Kalan, Kichadi, Thoran, and Payasam are the main ones.
Verse 50
In olden days, Onam was the only opportunity for common people to have pappadam and upperi. Kalan, Olan, and Erissery are the main dishes in Onasadhya. Aviyal and Sambar were later additions. Four types of pickles are counted: Kadumanga (mango pickle), Naranga (lemon pickle), Injippuli (ginger-tamarind chutney), and Injithair (ginger curd). Pappadam will be medium-sized, with counts like 10-palakkaran, 12-palakkaran. Four types of upperi: Chena (yam), Payar (beans), Vazhuthananga (brinjal), Pavakka (bitter gourd), in addition to Sharkkaravaratti (jaggery-coated banana chips), Pazhanurukku (banana fritters), Pazham (banana), Palada (rice flakes payasam), and Prathaman (another type of payasam).
Verse 51
There is a special way of serving too. Only a plantain leaf should be used for Onasadhya. The leaf should be placed with its narrow end pointing to the left. On the top left, Upperi; on the bottom right, Sharkkara Upperi; on the left, Pappadam; on the right, Kalan, Olan, Erissery; in the middle, rice; and arranged in a line, the pickles.
Verse 52
In Central Travancore, Parippukari (lentil curry) is served first. In addition to Sambar, Prathaman, and Kalan, buttermilk is mandatory. Here, tapioca is also fried for Onam. Ellunda (sesame balls) and Ariyunda (rice balls) are other dishes. Sambar is usually poured in the middle of the rice. First, one should eat with ghee and parippu, along with pappadam. Then, one can eat with Sambar. After that, Pulissery. In some places, Pulissery is not the third course. Then payasam, and after that, to neutralize the sweetness of the payasam, buttermilk and rasam are added to the meal. Finally, one can eat a banana. There is also a custom for folding the leaf after the meal. If the sadhya was enjoyed, the leaf is folded from top to bottom.
Verse 53
However, in the northern districts of Kerala, fish and meat dishes are also served in the Onam Sadhya. These...
Verse 54
In Kuttanad, in ancient times, Onam was celebrated with feasts for seven days starting from Uthradam. Pulissery, buttermilk, thoran, and sambar were the special dishes. Historians like Dr. Rajan Gurukkal state that the local Shudras and others could not afford such elaborate feasts. Sarvani Sadya was allowed for Shudras, which was the leftovers from Namboothiris. It was only after the 18th-century renaissance and the country's independence that Shudras and others received human consideration.
Verse 55
Onam has gifted Malayalam many flower songs and play songs. These, sung and ingrained over ages, are shared orally across generations. Here is an Onam song that proclaims the legend of Onam.
Verse 56
When Mahabali ruled the land,
Verse 57
All people were equal,
Verse 58
When they lived with joy,
Verse 59
No one faced any danger,
Verse 60
There were no anxieties or diseases,
Verse 61
No child deaths were heard of.
Verse 62
There was no theft, no deceit,
Verse 63
Not even a bit of false speech,
Verse 64
No false measures or small scales, no other deceptions.
Verse 65
Many proverbs related to Onam exist throughout Kerala. Proverbs like "Kaanam vittum Onam Unnanam" (One must eat Onam even by selling one's property) and "Ullathukondu Onam Pole" (Celebrate Onam with what you have), which are part of Malayali daily life, are indicators of Onam's importance.
Verse 66
Onam is on the tenth day from Atham.
Verse 67
It implies that Thiruvonam is the tenth day after Atham begins.
Verse 68
Atham is ten Onams. [It indicates that Onam lasts for ten days from the Atham star in the month of Chingam, and Thiruvonam is on the tenth day from Atham.]
Verse 69
If Atham is bright, Onam will be dark (referring to weather/harvest).
Verse 70
Athappathonam has arrived, Nayan, give rice for boiling Chothi (a star).
Verse 71
The Avittam lump must be stomped and broken (referring to post-Onam activities).
Verse 72
If you have, it's like Onam; otherwise, it's Ekadashi (a fasting day).
Verse 73
After Uthradam noon, there's a rush. [It implies that the preparations for the next day's Thiruvonam begin after Uthradam noon, and the women of the house bear the brunt of the work.]
Verse 74
Celebrate Onam with what you have. [To live as well as possible with what one has / to accomplish a task.]
Verse 75
Like an ant prepares for Onam (saving for the future).
Verse 76
First Onam is good Onam, second Onam is to be seen, third Onam is with grunts and groans, fourth Onam is licking and wiping, fifth Onam is small Onam, sixth Onam is sickle and vine (back to work).
Verse 77
After Onam, the thatched hut becomes a leaky hut (back to reality).
Verse 78
A place where Onam doesn't enter. A place where reforms haven't reached.
Verse 79
Is Thiruvathira like Onam? (Comparing two festivals).
Verse 80
Onam is like a measuring rod (a standard).
Verse 81
Whether Onam comes or a child is born, Kora still gets gruel in a leaf cup (meaning the poor remain poor).
Verse 82
There must be a reason for Onam to come.
Verse 83
Oh Onathappan, pot-bellied one, when will Thiruvonam end?
Verse 84
Is it during Onam that puttu is traded? (Meaning, is this the right time for this?).
Verse 85
Isn't Onappudava (new clothes) for Onam?
Verse 86
If you have, it's like Onam; otherwise, it's Ekadashi (a fasting day).
Verse 87
There is no bigger 'Vavu' (new moon day/festival) than Onam.
Verse 88
Only a stomach that has eaten Onam will whistle (meaning, only after satisfying basic needs can one be joyful).
Verse 89
One must eat Onam even by selling one's property. [Malayalis wish that when Mahabali comes to see his subjects during Onam, he should not witness anything that causes sorrow. This is why Malayalis celebrate Onam by setting aside all hardships. This is the underlying sentiment of the saying 'Kaanam vittum Onam Unnanam'. One should eat sumptuously during Onam, even if it means selling one's wedding chain.]
Verse 90
Thiruvonam is grand and bustling.
Verse 91
What Thiruvonam lacks, Thiruvathira has (comparing the distinct features of two festivals).
Verse 92
Regional Celebrations
Verse 93
Athachamayam is a celebration held on the day of Atham in Thrippunithura, Ernakulam district, in connection with Onam. Until 1947, Athachamayam was celebrated as a royal ceremony associated with the monarchy in Thrippunithura, which was the capital of the Kochi Maharajas.
Verse 94
With the integration of Travancore-Kochi in 1949, the royal Athachamayam, in which the Maharaja participated, was discontinued. Later, in 1961, when the Kerala Government declared Onam a national festival, it transformed into a public celebration with popular participation.
Verse 95
Onam Ritual Arts: Among the prominent ritual arts of the Onam season are Onatheyym, Oneshwaran, and Onathullal. These forms are deeply intertwined with our culture. They are more prevalent in rural areas than in cities. Therefore, these localized forms evoke a sense of nostalgia among the local people.
Verse 96
Onatheyym is a Theyyam (ritual art form) unique to Onam in North Kerala, the land of Theyyams. This folk deity, conceived in the image of Mahabali,
Verse 97
The name is 'Onaththar'. The Vannan community performs the Onatheyyaṁ. On the days of Uthradam and Thiruvonam in the month of Chingam, small boys perform the Onaththar Theyyam. With face paint, small hair, a bell in the right hand, and an Onavillu in the left hand, the Theyyam goes from house to house, singing and dancing. Along with them, the Vannans play the chenda (drum) and sing. The content of the Onaththar song is the history of the Asura emperor Mahabali. This Theyyam is most prevalent in the Kannur districts.
Verse 98
This art form, also known as 'Onam Thullal', is presented by members of the Vela community. It is performed only during the Onam season. The performance begins on Uthradam day, with the troupe visiting houses to perform. The first performance is usually in front of a prominent temple in the locality, followed by performances at the homes of local dignitaries. The troupe typically consists of a Velan, a Velathi, a girl under ten years old, and a male member of the family. While the male member accompanying them taps on a brass bowl with a penknife-like object, the Velathi claps her hands. The girl dances, waving a chamaram made of coconut fronds.
Verse 99
After the song revering Ganesha and Saraswati, songs praising the arrival of Mahabali are sung. Subsequently, the entire 'Vaikuntha Darshanam' from the Santanagopalam Pana is sung. Later, the Velathi performs art forms such as Ammanamattam, Paravalayam, Kudanivarthal, and Aravukaran. When Velan Thullal concludes, wishing prosperity and well-being for the land, its people, and the lord, the local dignitary presents the Velan and his family with provisions for a prosperous life. This art form is currently prevalent only in a few rare places in Kottayam district.
Verse 100
Oneshwaran is a silent Theyyam among the Onam Theyyams. Since the Theyyam performs without opening its mouth, it is also known as Onappottan (the mute Onam performer). It is mostly seen in the interior regions of Kozhikode and Kannur districts. The right to perform this costume was granted to the Malaya community by kings. Like Onam Theyyam, Oneshwaran visits houses on Uthradam and Thiruvonam days in Chingam. Onappottan's attire includes face paint, a coconut frond umbrella, hair made of screwpine fiber, a crown, bangles, and a specially designed dress. The Onappottan never keeps his feet still; he continuously taps to the rhythm and runs. He usually receives rice and money as dakshina (offering).
Verse 101
The musical instrument called Onavillu was one of the very important Onam entertainments. It was widely prevalent in Central Kerala but has now completely disappeared. The villu (bow) was played only during Onam. The Onavillu is made from palm spathe, areca nut wood, and bamboo. Only bamboo is used to make the string. It is an instrument similar to a violin, producing a melodious sound when played by skilled individuals. In ancient times, it was said that there were no houses during Onam where the sound of the Onavillu was not heard. Thayambaka and Melam are played on this villu. Since it can only be played with one hand, it is a very difficult instrument to master.
Verse 102
This is one of the main Onam games of olden times. It creates the impression of a small battle. A circle of five to eight feet in diameter is drawn in the courtyard with a stick. All the children stand inside it. One or two people stand outside the circle, and there is a leader as a mediator. The game involves those outside pulling those inside out. However, if someone touches the line of the circle or touches a person, the person inside can hit the person outside. But they are not allowed to hit back. Once one person is out, they also join others to pull more people out. The game ends when everyone is out. There are other rules for this game.
Verse 103
Kaikottikkali holds the foremost place among women's Onam entertainments. It is a variation of Thiruvathira. This is commonly seen in all districts. Originally performed in the privacy of homes, it later evolved to be performed around the Pookalam (flower carpet) in the courtyard.
Verse 104
It is performed. It is customary for one person to sing and others to join in, clapping hands and stepping in a circle. Thiruvathira songs, Shiva-Parvati hymns, etc., are commonly used in this. Some believe that this circular dance symbolizes the waxing and waning of the moon. However, some historians say that the circular shape represents the Dharma Chakra of Sree Buddha. The influence of ancient tribal dances of Kerala is evident in this dance of togetherness and universality. In some places, it is also known as Vattakkali.
Verse 105
Pulikkali [Edit] Thrissur's Pulikkali is more than half a century old. Kollam and Thiruvananthapuram are the other two places where Pulikkali is performed. This tradition, passed down through generations, holds a significant place, not much lower than Pooram. Pulikkali is held on the evening of the fourth Onam. The dressing up usually begins the night before. Hundreds of 'tigers', with their bodies shaved and painted yellow and black, leap out from artificially created forests on vehicles, and begin the play by breaking coconuts before Naduvilal Ganapathi.
Verse 106
Flexibility and physical prowess are essential characteristics for Pulikkali performers. Wild rhythms, steps that defy rhythm, clown costumes, and satirical scenes are all specialties of Pulikkali. Tiger costumes are also seen instead of leopard costumes. The tiger hunting the prey goat and the hunter (Saip) hunting the tiger are the main roles in this. Udukku and Thakil are used as accompanying instruments.
Verse 107
Thrissur's Pulikkali differs from what is seen in other places. Here, the paint used on the tigers is enamel paint. These are used by mixing them well with kerosene. The change of time has also changed the costumes of the tigers. Some draw pictures on their bodies. The tigers are in various colors. Green, yellow, black, silver, red, blue, pink, violet, and most other colors can be seen. Pot-bellied Pulikkali performers are mostly considered important here. They wear waist bells. They usually dance by shaking these. After the performance, the paint is washed off with the help of kerosene.
Verse 108
Onakkumatti (Kummattikkali) [Edit] Kummatti is a folk art form prevalent in districts like Thrissur, Palakkad, and Wayanad. In Thrissur town, the people of Nellankara and Kizhakumpattukara celebrate it in conjunction with Onam. In Nellankara, Kummatti is celebrated on Thiruvonam. In some parts of Palakkad and Wayanad districts, Kummatti is celebrated for divine favor and in connection with the harvest. In these areas, Kummatti is also celebrated to welcome Onathappan.
Verse 109
Onathallu [Edit] Onathallu is the oldest among Onam season entertainments. It is also known as Onappada or Kaiyankali. [42] Mankudi Maruthanar's 'Madurai Kanchi', composed in the second century AD, mentions Onathallu. The concept is that it is Indravizha or Indra's victory. This is an indication of defeating Buddhists with weapons. As time changed, the memory of victory was transformed into an art form. Later, ordinary people in villages also started practicing it. Kalari schools that taught 'thallu' also began to emerge. Onathallu was practiced in Malabar until the Mysore invasion and in Travancore and Kochi until the British Government's Arms Act came into force. [43] Until recently, Onathallu was performed without fail only in Kunnamkulam near Thrissur. Only open-hand striking and blocking are allowed in Onathallu. Punching with a clenched fist or kicking is not allowed. When the rules are broken, there are referees (Chayikaranmar or Chathikaranmar) to separate the fighters. The fight takes place in a 14-meter diameter arena smeared with cow dung, between two opposing teams standing in rows. This is called Aattakkalam. Before the fight begins, they greet each other and bow to their gurus. This is called 'Cherikumbiduka'.
Verse 110
From one of the teams, a person enters the Aattakkalam with a war cry. A person of equal strength will enter from the opposing team. Wearing a loincloth, tightening their garment, with a shout of 'Hayyathada', they rise from the ground, touch the arena in reverence, and in a single leap, both fighters stand face to face.
Verse 111
Both hands are clasped. Then, clasping both hands with as much strength as possible, they are raised upwards and pulled down forcefully. With that, the 'thallu' (fight/game) begins, accompanied by cheers. Once the thallu starts, there is a rule that no side should leave the field without achieving victory.
Verse 112
Among the Onamthallu players, there is a hero: Kavasseri Gopalan Nair. He is a person who won for forty years without ever letting an opponent's hand touch his body. Kadamboor Achumooppan is also famous. He first tasted defeat at the age of fifty-five against Kamasseri Gopalan Nair. Both of them left the field forever after that game. Varavoor Saithali, Edappal Gopalan, Pathukkudi Udoop, and others are also renowned Onamthallu players.
Verse 113
This is a song-and-dance art form generally performed in Thrissur district during Onam. This dance is performed with steps set to folk songs based on the Ramayana and other Hindu religious Puranas.
Verse 114
Ten or fifteen men together present Onam Kali. A singer sings into a loudspeaker fixed on a pole in the middle of the performance area. Other members of the group stand in a circle around this pole, stepping in rhythm and echoing the refrain of the singer's song. One song lasts approximately 10 to 15 minutes. The song, which begins at a relatively slow tempo, tightens and ends in a fast tempo as it approaches the end.
Verse 115
Onamkali competitions, where multiple groups compete against each other, are also held.
Verse 116
During Onam, 'Kambithayam Kali' is a game seen in the rural areas of the Malabar region. It is a game played by rolling a square tile on the ground. This tile is called 'Chukkini'. This tile will have six sides, with holes marked on the sides like dice used for gambling. The holes are made in such a way that two opposite sides add up to seven. There will be two Chukkinis. Each person rolls the Chukkinis twice. If the same number appears on both, it is called 'Perippam'. If 'Perippam' is obtained, another chance to roll the Chukkinis is given. A board is drawn in the middle. Pieces can be moved from the sides of this board. The pieces should be moved according to the number obtained. The owner of the piece that first reaches the center of the board wins.
Verse 117
This is a game similar to Kambithayam Kali, but with slight differences in rules. It was mostly played by women.
Verse 118
There was a game called 'Placing Fifteen Dogs and Tigers' in the past. Three tigers and 15 dogs were the pieces in it. It is a game played by two people. It has a board similar to chess, where dogs are used to trap tigers and tigers are used to capture dogs.
Verse 119
The Aranmula Vallamkali (boat race) takes place on the Uthrattathi day in the month of Chingam. Its legend is associated with the Aranmula Sree Krishna Temple. Once, near the Aranmula Temple, there was a devotee of Krishna. It was his custom to offer food to a pilgrim at his home daily. One day, no pilgrims came. Finally, one person arrived, and when asked to return after the meal, he said it was not possible. As he was leaving, he said he could be seen at the Aranmula Temple itself and then disappeared. It was then that the devotee realized the pilgrim was none other than Sree Krishna himself. After that, every Thiruvonam day, he would bring rice and other provisions for the feast in a boat. Once, this boat was attacked, and later, to prevent such incidents, Chundan Vallams (snake boats) were brought as escorts. This is what later became the Vallamkali.
Verse 120
The competitions of the Chundan Vallams mark the beginning of the two-day long celebrations. These Chundan Vallams, about thirty feet long, have four helmsmen, around a hundred rowers, and about twenty-five singers. Vallamkali is held not only in Aranmula but also in places like Payippad and Karuvatta.
Verse 121
Game [Edit] Thalapanthu Kali is another game participated by children and youth during Onam. In this game, which can be played in fields and courtyards, like cricket, players divide into two teams, one playing and the other fielding. A stick about 150 cm long is planted, and standing a short distance from it, a ball made of palm fronds is thrown upwards with one hand and hit backward with the other hand to continue the game. If the fielding team catches the rising ball before it touches the ground, or if they throw the ball from where it fell and hit the planted stick, the person who hit the ball is out of the game. This game has eight different variations such as Thalapanthu, Otta, Petta, Pidichan, Thalam, Kalinkeezh, Indan, and Chakkarakai.
Verse 122
Kilithattu Kali [Edit] This traditional rural sport is played more frequently during Onam and other special occasions.
Verse 123
Sundarikku Pottukuthu [Edit] Sundarikku Pottukuthu is another game played during Onam. In this game, a blindfolded person tries to place a bindi (pottu) on the forehead of a picture of a beautiful woman (sundari).
Verse 124
Vadambali/Kambavali [Edit] Vadambali (tug of war), as the name implies, is a test of strength where competitors pull a thick rope or 'vadam' from two sides. Even before the Onam season, tug-of-war training can be observed in many rural parts of Kerala, organized by clubs and community groups.
Verse 125
Onam Almanac [Edit] - 2010 - August 23, Monday - 2011 - September 9, Friday - 2012 - August 29, Wednesday - 2013 - September 16, Monday - 2021 - August 21, Saturday
Verse 126
- Athamathan - In the Pookalam (flower carpet) prepared on Atham day, pumpkin flowers are prominent.
Verse 127
- Pilleronam - Pilleronam is a celebration that used to be observed on the Thiruvonam day in the month of Karkidakam.
Verse 128
- Anchamonom - Uthrattathi day. The fifth day of Onam.
Verse 129
- Athachamayam - A celebration conducted by the kings of Kochi and Kozhikode in conjunction with Atham day in the month of Chingam.
Verse 130
- Ammaiyonom - Second Onam. Important in matrilineal households.
Verse 131
- Kakkappooradam - The Pooradam day, which is one day before Thiruvonam, is called Karimpooradam (Black Pooradam). The reason for this is the unattractive 'Kakkappoovu' (crow flower) used in the Pookalam on Pooradam.
Verse 132
- Moolakkalam - The Pookalam made on Moolam day should be in the shape of 'Moola' (root/origin).
Verse 133
- Avittakatta - Avittakatta is a dish prepared during Onam. It is also known as Onakkadi, Kadiyonam, or Pazhamkoottan. Leftovers from the Thiruvonam feast are consumed as breakfast on Avittam day. Rice soaked in water (pazhankanji - old rice porridge) solidifies. This is Avittakatta.
Verse 134
- Avittathallu - Avittathallu is a game played on Avittam day, continuing from Onathallu.
Verse 135
- Aaramonom - Also known as Kadiyonam. The sixth day of Onam.
Verse 136
- Ammaiyonom - Ammaiyonom is the Onam feast held at noon on Avittam day, when the aunt (ammaiyi) who spearheaded the Onam preparations in the ancestral home is respectfully taken back to her own house.
Verse 137
- Irupathettamonom - The Thiruvonam day in the month of Kanni. It occurs 28 days after the main Onam.
Verse 138
- Uthrattathi Vallam Kali - The boat race at Aranmula.
Verse 139
- Uthradappachil - The frantic rush and hustle for the Onasadya (Onam feast).
Verse 140
- Uthradachantha - The market before Onam.
Verse 141
- Uthradavilakku - The lamp to be lit in homes on the eve of Onam.
Verse 142
- Uthradakazhcha - The offering of plantain bunches arranged at Guruvayoor Temple on the eve of Onam.
Verse 143
- Athappath - The tenth day from Atham is Thiruvonam day.
Verse 144
- Upperi - One of the Onam dishes. Made from plantains. It has a distinct taste, both salty and sweet.
Verse 145
- Onakkavithakal - Special poems about Onam.
Verse 146
- Onakkathakal - Stories about Onam.
Verse 147
- Onakkili - The Oriole bird, which is seen more frequently during Onam season.
Verse 148
- Onathumbi - Dragonflies that appear suddenly during Onam season are called Onathumbi (Onam dragonfly).
Verse 149
- Onakkodi - New clothes given to everyone in the family for Onam.
Verse 150
- Onathar - Onatheyyam is a Theyyam (ritual art form) exclusive to Onam. This Theyyam, embodying the concept of Lord Mahavishnu, is called 'Onathar'. Onathar is performed in Kolathunadu.
Verse 151
- Onakkoottam - A panchayat (local council) meeting held during Onam. This meeting is to discuss Onam celebrations.
Verse 152
Onam Star - Thiruvonam Star
Verse 153
Onam Song - Songs sung during Onam, traditionally passed down through generations.
Verse 154
Onam Flower - Impatiens blaschii, known as Onam flower, is a plant that blooms in Kerala during July-August.
Verse 155
Thrikkakkarayappan (a clay idol representing Vamana/Mahabali, placed in the Pookalam)
Verse 156
Pookalam made with local flowers.
Verse 157
Pookalam from the courtyard.
Verse 158
Blindfolded tail drawing (an Onam game).
Verse 159
Sack race (an Onam game).
Verse 160
A scene amidst Onam celebrations with the backdrop of Pulikali (Tiger Dance) costumes.
Verse 161
Pulikali (Tiger Dance, a traditional Onam art form).
Verse 162
It is to be assumed that the Assyrians, who were Asuras, became Dravidians. The Aryan-Dravidian conflict in history is depicted as the Deva-Asura war in Puranas and legends. The Onam story is similar. The story related to the Onam celebration, appearing in the Puranas, is that the Aryans attacked and subjugated the Dravidians. Those who arrived in India from Assyria conquered and ruled Central India (earth), then North India (heaven), and South India (Patala). India became their land. It was natural for the indigenous Dravidians to fight against the invading Aryans. But gradually, the Aryans became powerful. They defeated the Dravidian king and drove him south. Vamana acquiring heaven, earth, and Patala with three steps indicates the Aryan invasion. Some believe that Patala, where the Dravidian king (Asura king) sought refuge, is Kerala. Vamana is the fifth incarnation of Vishnu. The region known as Kerala today might not have existed then, because it was Parashurama, the sixth incarnation, who reclaimed Kerala from the sea by throwing his axe. Vamana, the Aryan hero, must have defeated Bali, the Dravidian king, and submerged him into the Patala sea that existed where Kerala is today.
Verse 163
In the ninth century, during the Chola rule, many regions in Tamil Nadu were governed by Nayakas of the Bana dynasty. The Banas claimed to be descendants of Mahabali. In reality, the Banas were merely an ancient tribe from Andhra. In the tenth century, they became powerful under the Pallavas. In the thirteenth century, when the power of the Pandya kingdom declined, some of them moved to Kerala. Thus, a powerful Maveli Mannan, who ruled regions like Thrippunithura and Thrikkakara, decided to celebrate in Kerala the festival that was prevalent in Odisha and Karnataka and was associated with the legend of Mahabali. He then elevated this celebration into Onam, linking his family's glory with Kerala's harvest festival.
Verse 164
There are many customs and rituals associated with Onam. Numerous traditions and observances make this festive season of Kerala grand! It is the festival of Malayalis all over the world and of Kerala... Our state festival... Onam! Onam is celebrated in the month of Chingam, after the heavy rains and dark clouds of Karkidakam have passed. There are many customs observed in connection with Onam. The customs related to Onam are introduced below.
Verse 165
Onam celebrations last for more than ten days. The festivities, which begin on the Atham day, conclude three or four days after Thiruvonam. From Atham day, people wake up early, bathe, and adorn their courtyards with Pookalam (flower carpets). The Pookalam is laid on a base of cow dung. With the laying of the Pookalam, the Onam celebrations begin. In the following days, the size of the Pookalam also increases. By Uthradam and Thiruvonam, the Pookalam will be at its largest. Only on Moolam day is the Pookalam laid in a square shape; on all other days, it is circular. On Atham day, Onam songs proclaiming prosperity and abundance will be sung to welcome Mahabali.
Verse 166
On Uthradam day's...
Verse 167
The next ritual associated with Onam is the offering of Onakkaazhcha. In ancient times, tenants used to offer bunches of bananas as Onakkaazhcha to landlords. Now, instead, bunches of bananas are offered in temples. Guruvayoor temple receives thousands of banana bunches as Onakkaazhcha. In Nair families, there is also a tradition of offering banana bunches and vegetables as Onakkaazhcha to the eldest member of the family (Karanavar).
Verse 168
On Thiruvonam day, in many houses in some parts of Kerala, there is a tradition of setting up swings decorated with flowers. Young men and women swing while listening to beautiful folk songs. The day after Thiruvonam, relatives and friends are invited for a feast. They are invited to a grand feast with rice, curries, upperis (fried snacks), buttermilk, rasam, pappadam, and payasam. Many renew and strengthen their relationships during this feast. This is how Onam becomes a celebration that strengthens bonds of love.
Verse 169
Vallamkali (Boat Race): The Aranmula Vallamkali is one of the distinct celebrations of Onam. It is a boat race competition with large public participation and enthusiasm. Many snake boats and hundreds of rowers participate in this competition on the Pamba River. In all the boats, Vanchipattu singers will be present to sing songs and increase the enthusiasm of the rowers. Each locality enters boats decorated with 'amaracharthu' (stern decorations), ceremonial umbrellas, and flags. Every boat race is a refreshing experience for the eyes. Aranmula Vallamkali is also a celebration that attracts many tourists.
Verse 170
Pulikkali (Tiger Dance): Thrissur's Pulikkali is the most colorful celebration during Onam. Pulikkali is staged on the fourth Onam day. Pulikkali performers from various localities, dressed as tigers, dance on the roads of Thrissur city on the day of Pulikkali. Many spectators come to watch this. After Thrissur Pooram, Pulikkali is the most celebrated cultural festival by the people of Thrissur.
Verse 171
Onam in Thrikkakara: Preparing Thrikkakkarayappan is another ritual of special significance associated with Onam. The ceremony of preparing Thrikkakkarayappan takes place on Thiruvonam day. Figures made of clay are called Thrikkakkarayappan. There is also a tradition of decorating Thrikkakkarayappan using rice flour. Ada, avil (flattened rice), and malar (puffed rice) are offered to Thrikkakkarayappan. Thrikkakkarayappan is invited home with cheers.
Verse 172
Onasadhya and Onakkodi: In Onam celebrations, Thiruvonam day is when the festivities reach their peak. Early in the morning, every Malayali bathes and wears Onakkodi (new clothes) to welcome Mahabali. A grand feast with numerous dishes and music and dance programs will be held on Thiruvonam day. Kerala dishes like rice, parippukari (dal curry), sambar, aviyal, erissery, kaalan, olan, thoran, pickle, pappadam, sharkkara varatti (jaggery coated banana chips), and payasam will be part of the Thiruvonam feast. Onasadhya is served on a banana leaf. Family members sit together to eat Onasadhya.
Verse 173
Onam Games: After eating Onasadhya, it's time for Onam games. Indigenous Kerala games like Onathallu (Onam fight), Kummaattikkali (mask dance), and Kaikottikkali (clap dance) are included in Onam games. There can be regional variations in Onam games. Competitions like Vadamvali (tug-of-war) and eating contests have also gained popularity recently. The golden Chingam month and golden Onam have once again arrived at our doorstep. Let us welcome Onam this time without any reduction in celebrations. Happy Onam to everyone!

Spiritual Benefits

Celebrating Onam brings immense joy, prosperity, and cultural enrichment. It fosters a sense of community, gratitude for the harvest, and remembrance of righteous rule. Devotees believe that participating in Onam rituals, including 'Onakazhcha' and 'Pookalam', invites blessings of abundance, harmony, and spiritual well-being from Lord Vishnu (Vamana) and ensures a prosperous year ahead. It also serves as a reminder of humility and the importance of sharing wealth.

📜About this Katha

Onam is Kerala's most significant harvest festival, celebrated with immense joy and cultural fervor. It commemorates the annual homecoming of the mythical King Mahabali and the Vamana avatar of Lord Vishnu. This narrative explores the traditional Onam Puja Vidhi, focusing on the historical and contemporary significance of 'Onakazhcha' (offerings), including the poignant history of farmers' offerings and the current temple practices, especially at Guruvayoor. This authentic knowledge is brought to you by shyamstuti.in.

Frequently Asked Questions

What is the spiritual significance of Onam and its connection to Lord Vishnu (Vamana)?

Onam spiritually signifies the annual visit of King Mahabali, whose reign was ended by Lord Vishnu in his Vamana avatar. It's a celebration of prosperity, righteousness, and the cyclical nature of dharma, reminding devotees of divine intervention and the importance of humility and sacrifice.

How does the 'Onakazhcha' ritual reflect the deeper spiritual and social values of Onam?

While historically 'Onakazhcha' (offerings) had feudal connotations, spiritually it represents gratitude for the harvest and sharing prosperity. In temples today, it's a devotional act of offering the first fruits of labor, symbolizing surrender and thankfulness to the divine for abundance and sustenance.

Beyond the festivities, what spiritual lessons can be drawn from the celebration of Onam?

Onam teaches lessons of equality, compassion, and the transient nature of worldly power, as exemplified by King Mahabali's story. It encourages community bonding, selfless giving, and a deep connection with nature and its bounty, fostering a spirit of unity and spiritual harmony among all.

Explore More Devotion